കൊച്ചി: ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ചു സർക്കാർ സുതാര്യത പുലർത്തണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. റിപ്പോർട്ട് പൂർണരൂപത്തിൽ പുറത്തുവിടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകൾക്ക് നടപ്പാക്കാൻ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ കാര്യങ്ങൾ ഉടൻ നടപ്പാക്കണമെന്നുമുള്ള കഴിഞ്ഞ 17 ന് നടന്ന അവലോകന യോഗത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണ്. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദേശങ്ങൾ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതിയെന്തെന്നും വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കാനാകില്ല.

കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ക്രൈസ്തവസഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ ഇനിയും തയാറാകാത്തതു ദുരൂഹമാണ്.


വിഷയത്തിൽ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവസമൂഹത്തിനു ബോധ്യമാകണമെങ്കിൽ സർക്കാർ ഇക്കാര്യങ്ങളിൽ സുതാര്യത പുലർത്തുകയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും വേണം.

ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുള്ള വിശദാംശങ്ങൾ രേഖയായി പുറത്തുവിടാനും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധപ്പെടുത്താനും തുടർചർച്ചകളിൽ ക്രൈസ്തവസമൂഹത്തിന്‍റെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്താനും സർക്കാർ തയാറാകണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.