കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം 2025 മാര്‍ച്ച് ആറു മുതല്‍ ഒമ്പതു വരെ കൊല്ലത്തു നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ഫെബ്രുവരി 25 മുതല്‍ 28വരെ നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പാർട്ടി ബംഗാള്‍ സംസ്ഥാന സമ്മേളനവും അതേ തീയതിയിൽ വന്നതിനാല്‍ പോളിറ്റ് ബ്യൂറോ കേരളത്തിലെ സമ്മേളന തീയതി അല്പം മുന്നോട്ട് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന സമ്മേളനം മാര്‍ച്ചിലേക്കു മാറ്റിയത്.


ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ലോക്കല്‍ സമ്മേളനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് ഏരിയാ സമ്മേളനങ്ങൾ ആരംഭിക്കുക. ജില്ലാ സമ്മേളനങ്ങൾ ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും.

അഴിമതി സംബന്ധിച്ചു ലഭിക്കുന്ന പരാതികളെല്ലാം ശരിയായി അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.