തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷയൊരുക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഡിജിപി.

നവംബർ 14 മുതൽ ജനുവരി 20 വരെയാണു കനത്ത പോലീസ് സന്നാഹം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള അസി. സ്പെഷൽ ഓഫീസർമാർ, അസി. കൺട്രോളർമാർ എന്നിവരെയാണ് തീരുമാനിച്ചത്.

തുലാമാസ പൂജയ്ക്കിടെ പോലീസ് വിന്യാസം കുറച്ചതിനും മതിയായ ക്രമീകരണങ്ങൾ ഒരുക്കാത്തതിനും പോലീസിനെതിരേ വിമർശനമുയർന്നതിനു പിന്നാലെയാണു നടപടി.


സന്നിധാനത്ത് അഡീഷണൽ എസ്പിമാരായ പി. ബാലകൃഷ്ണൻ നായർ, പി. സി ഹരിദാസൻ, ടി.എൻ. സജീവ്, എം.ആർ സതീഷ് കുമാർ, എം.പി. വിനോദ്, കെ.വി. വേണുഗോപാലൻ എന്നിവർക്കാണ് ആറു ഘട്ടങ്ങളിലെ അസി. സ്പെഷൽ ഓഫീസറുടെ ചുമതല. കെ.എ. ശശിധരൻ, പി.പി. ഷംസ്, എൻ.ജിജി, എസ്. അമ്മിണിക്കുട്ടൻ, കെ.എ.സുരേഷ് ബാബു, വി.എ.ഉല്ലാസ് എന്നിവർക്കാണു പമ്പയിലെ ചുമതല.