കൊച്ചി: സംസ്ഥാനത്ത് എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളുകള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കണ്ടെത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാജഹാനാണു ചുമതല.

സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ വന്‍ തുക പ്രവേശനത്തിനു കോഴയായി വാങ്ങുന്നുവെന്നും ചില സ്‌കൂളുകള്‍ എന്‍ഒസി പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുപോലും അന്യായമായ ഡൊണേഷനും ഫീസും വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി പറഞ്ഞു.


ഒരു കാരണവശാലും കോഴ വാങ്ങാനോ കൊടുക്കാനോ പാടില്ല. ഇതൊരു സാമൂഹ്യപ്രശ്‌നമായി കണ്ട് രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ തയാറാകണം. അന്യായമായി കോഴ വാങ്ങുന്നവര്‍ക്കെതിരേ ശക്തമായി നടപടി സ്വീകരിക്കും. എന്‍ഒസി ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.