കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തെത്തുടർന്ന് കണ്ണൂർ കളക്‌ടർ അരുൺ കെ. വിജയനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കണ്ണൂർ കളക്‌ടർക്കൊപ്പം വേദി പങ്കിടില്ലെന്നു റവന്യു മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂരിൽ നാളെ നടത്താനിരുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ വേദി മാറ്റി.

കണ്ണൂർ കളക്‌ടറേറ്റിൽ നാളെ നടത്താനിരുന്ന ഭൂമി തരംമാറ്റൽ അദാലത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണു മാറ്റി നിശ്ചയിച്ചത്. ഇന്ന് കളക്‌ടറടക്കം പങ്കെടുക്കേണ്ടിയിരുന്ന ചിറയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം മാറ്റിവച്ചു.

ഇന്ന് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൈസേഷൻ പഠന സന്ദർശനത്തിനു മാത്രമാണു മന്ത്രി ജില്ലയിൽ പങ്കെടുക്കുന്നത്. നേരത്തേ നിശ്ചയിച്ച പ്രകാരം ഈ പരിപാടിയിൽ കളക്‌ടറെ ഉൾപ്പെടുത്തിയിരുന്നില്ല.


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിനു പിന്നാലെ നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് ആദ്യം പ്രഖ്യാപിച്ചതു മന്ത്രിയായിരുന്നു.

നവീൻ ബാബു അഴിമതിക്കാരനല്ലെന്നും കൃത്യമായി അന്വേഷണം വേണമെന്നും മന്ത്രി തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണം നടത്താൻ കളക്ടറെ നിയോഗിച്ചതും റവന്യു മന്ത്രിയായിരുന്നു. എന്നാൽ കളക്ടർക്കെതിരേ ആരോപണം ഉയർന്നതോടെ അന്വേഷണച്ചുമതല ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്കു കൈമാറിയതും മന്ത്രിയുടെ നിർദേശാനുസരണമാണ്.