കൽപ്പറ്റ: പ്രിയങ്ക കരുത്തുള്ള വനിതയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സത്യം, നീതി, തുല്യത എന്നിവയ്ക്കുവേണ്ടി നിശ്ചയദാർഢ്യത്തോടെ നിലകൊളുന്ന പ്രിയങ്കയ്ക്കു ജനാധിപത്യമൂല്യങ്ങളിലുള്ള വിശ്വാസം അചഞ്ചലമാണ്. വയനാടൻ ജനതയുടെ ഹിതം മാനിച്ചാണ് പ്രിയങ്കയെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്.

റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ ഘട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഉയർത്തി. ഇതു കണക്കിലെടുത്തായിരുന്നു പ്രിയങ്കയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം.


വയനാടിനുവേണ്ടി തളരാതെ പോരാടുമെന്ന വാഗ്ദാനമാണ് പ്രിയങ്ക മണ്ഡലത്തിലെ ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്നത്. അവരെ വലിയ ഭൂരിപക്ഷത്തിനു ലോക്സഭയിൽ എത്തിക്കേണ്ടത് യുഡിഎഫിലെ ഓരോ പ്രവർത്തകന്‍റെയും ഉത്തരവാദിത്തമാണ്.

ലോക്സഭയിൽ വയനാടിന്‍റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴക്കാൻ പ്രിയങ്കയ്ക്കു കഴിയും. പുതിയ പ്രതീക്ഷയും ശക്തിയും ഐക്യവുമാണ് ഇവിടെ പ്രകടമാകുന്നതെന്നും ഖാർഗെ പറഞ്ഞു. മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തം ഇരകളെ അദ്ദേഹം അനുസ്മരിച്ചു. അസാമാന്യമാണ് വയനാട്ടുകാരുടെ ധൈര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.