പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയിൽ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാർഥിയെ പിൻവലിക്കുന്നതായി പി.വി. അൻവർ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ചു.

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഡിഎംകെ കണ്‍വൻഷനിലാണു പ്രഖ്യാപനമുണ്ടായത്. ഒരു ഉപാധിയുമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ നൽകുന്നതായി അൻവർ കണ്‍വൻഷനിൽ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ടുദിവസം മുന്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ വ്യക്തമാക്കി. ഇവിടെ ബിജെപി വിജയിക്കരുത്. വർഗീയവാദികൾ വിജയിക്കരുത്.


എല്ലാവർക്കും അനുകൂലമായ സ്ഥാനാർഥിയെ കോണ്‍ഗ്രസ് നിർത്തണമായിരുന്നു. എന്നാൽ, കോണ്‍ഗ്രസ് അതിനു തയാറായില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്രചിഹ്നത്തിൽ മത്സരിപ്പിക്കണമായിരുന്നു. ബിജെപി തോൽക്കണം എന്നാഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു.

അതേസമയം, ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല. അവിടെ പിണറായിസത്തിനെതിരേയാണ് ഡിഎംകെ പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എം. മിൻഹാജിനെയാണ് ഡിഎംകെ പാലക്കാട്ടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. നേരത്തേ സ്ഥാനാർഥി മിൻഹാജും പി.വി. അൻവർ ആവശ്യപ്പെട്ടാൽ പിൻമാറുമെന്ന് അറിയിച്ചിരുന്നു.