ഡോ. പി. സരിൻ മരണക്കിണറിൽ: ചെറിയാൻ ഫിലിപ്പ്
ഡോ. പി. സരിൻ മരണക്കിണറിൽ: ചെറിയാൻ ഫിലിപ്പ്
Friday, October 18, 2024 2:01 AM IST
തിരുവനന്തപുരം: ഡോ. പി. സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

ഒരു യുവാവിന്‍റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കും. വർഗീയ ശക്തികളുടെ പിന്തുണയുള്ളവർക്കു മാത്രമേ സിപിഎമ്മിൽ നിലനിൽക്കാനാവൂ. രാഷ്്ട്രീയത്തിലെയോ സിവിൽ സർവീസിലെയോ പാരന്പര്യമോ ബൗദ്ധികമായ മികവോ മറ്റു കഴിവുകളോ സിപിഎം പരിഗണിക്കാറില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ വീണ്ടും ചിലപ്പോൾ ജയ സാധ്യതയില്ലാത്ത സീറ്റിൽ നേർച്ചക്കോഴിയാക്കും. സിപിഎമ്മിനു ശക്തിയില്ലാത്ത സീറ്റുകളിൽ ജാതി, മത പിൻബലമുള്ളവർക്കു മാത്രമേ ജയിക്കാൻ കഴിയൂ. അല്ലാത്തവരെ ഉപയോഗം കഴിഞ്ഞാൽ സിപിഎം നിഷ്ക്കരുണം വലിച്ചെറിയും.


ചെറുപ്പക്കാരനായ സരിനു കോണ്‍ഗ്രസിൽ ഭാവിയിൽ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകർത്തത്. സിപിഎം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിൻ മറക്കരുതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.