കണ്ണൂർ എഡിഎമ്മിന്‍റെ മരണം; പി. ശശിക്കു പങ്കുണ്ടെന്നു പി.വി. അൻവർ
കണ്ണൂർ എഡിഎമ്മിന്‍റെ മരണം; പി. ശശിക്കു പങ്കുണ്ടെന്നു പി.വി. അൻവർ
Friday, October 18, 2024 2:01 AM IST
പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിനുപിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കു പങ്കുണ്ടെന്നു പി.വി. അന്‍വര്‍ എംഎല്‍എ. ഞാനറിഞ്ഞ കാര്യങ്ങൾ കേരളം ഞെട്ടുന്നതാണ്.

കേരളത്തിലെ വിവിധ ജില്ലകളില്‍ പി. ശശിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി പെട്രോള്‍ പമ്പുകളിലും പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്നതിലും ബിനാമിയായി വലിയ നിക്ഷേപമുണ്ട്. അതിലെ ഒരു ബിനാമിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവെന്നും അന്‍വര്‍ പാലക്കാട്ട് പത്രസമ്മേളനത്തിൽ ആരോപിച്ചു.

നവീന്‍ബാബു കൈക്കൂലിക്കാരനാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ യാത്രയയപ്പുചടങ്ങില്‍ കയറിവന്ന് വെറുതെ ഡയലോഗടിച്ചതല്ല. എഡിഎം നവീന്‍ ബാബു സത്യസന്ധമായി പ്രവര്‍ത്തിച്ചുവന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഒരിക്കലും കൈക്കൂലിക്കു വശംവദനായിട്ടില്ല.

കണ്ണൂര്‍ ജില്ലയില്‍ പി. ശശിയുടെ അമിത ഇടപെടല്‍ പലപ്പോഴും എഡിഎം എതിര്‍ത്തിട്ടുണ്ട്. പി. ശശിയുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും അന്‍വര്‍ പറഞ്ഞു. സമ്മര്‍ദത്തിനകത്തു കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നുവന്നപ്പോഴാണ് നവീന്‍ബാബു സ്വന്തം ജില്ലയിലേക്കു മാറ്റംചോദിക്കുന്നത്.

ഇങ്ങനെ മാറിപ്പോകുന്ന ഘട്ടത്തിലാണ് ഇവനൊരു പണി കൊടുക്കണമെന്നു പി. ശശി ആലോചിച്ചത്. ഇയാള്‍ വലിയ അഴിമതിക്കാരനാണെന്നു പൊതുസമൂഹത്തിനു മുന്നില്‍ അറിയപ്പെടട്ടെ എന്ന ലക്ഷ്യത്തോടെ പി. ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ യാത്രയയപ്പുവേദിയിലേക്കു പറഞ്ഞുവിടുകയായിരുന്നുവെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.


ഇപ്പോള്‍ നവീന്‍ ബാബു അഴിമതിക്കാരനാണെന്നു മുമ്പു പരാതികിട്ടിയതായി കള്ളപ്പരാതിയുണ്ടാക്കി അതിനു രജിസ്റ്ററുണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസും പി. ശശിയും ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഈ നാടിന്‍റെ ഗുണ്ടായിസത്തലവനായി വാഴ്ത്തുന്ന അവസ്ഥയിലേക്കു സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്.

എഡിജിപി എം.ആര്‍. അജിത്കുമാറിനെപ്പോലെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും നൊട്ടോറിയസ് ക്രിമിനലായി ഓരോദിവസം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണംകൊണ്ടു കാര്യമില്ല. ജുഡീഷല്‍ അന്വേഷണംതന്നെ വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

പാലക്കാട്ടും ചേലക്കരയിലും ഡിഎംകെ സ്ഥാനാർഥികൾ, വയനാട്ടിലില്ല

പാലക്കാട്: പാലക്കാട്ടെയും ചേലക്കരയിലെയും ഉപതെരഞ്ഞടുപ്പിൽ ഡെമോക്രാറ്റിക്‌ മൂവ്മെന്‍റ് ഓഫ് കേരള (ഡിഎംകെ) യുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പി.വി. അൻവർ എംഎൽഎ. പാലക്കാട് മിൻഹാജ് ആണ് ഡിഎംകെ സ്ഥാനാർഥി.

ചേലക്കരയിൽ എൻ.കെ. സുധീറിനെയാണു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വയനാട്ടിൽ ഡിഎംകെ മത്സരിക്കില്ലെന്നും അൻവർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.