അസ്ഥിരോഗവിദഗ്ധരുടെ സംസ്ഥാന കായികമേള ഇന്നുമുതൽ
Friday, October 18, 2024 2:01 AM IST
തൃശൂർ: തൃശൂർ ഓർത്തോപീഡിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ കേരളത്തിലെ അസ്ഥിരോഗവിദഗ്ധരുടെ സംസ്ഥാനകായികമേള ഇന്നു മുതൽ തൃശൂരിൽ നടക്കുമെന്ന് ഡോ. ആന്‍റണി ജോസഫ് തോപ്പിൽ, ഡോ. സൈമൺ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

40 വയസിനു മുകളിലുള്ളവർ വിവിധതരം കായികമത്സരങ്ങളിലും വ്യായാമങ്ങളിലും ഏർപ്പെടുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നു വൈകുന്നേരം 4.30നു ഹോട്ടൽ അശോക ഇന്നിൽ തുടർപഠനപരിപാടി. നാളെ ജില്ലാ അടിസ്ഥാനത്തിലുള്ള ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ കുട്ടനെല്ലൂർ സ്പോർട്ടേക്കർ ടർഫിൽ നടക്കും.


ഫുട്ബോൾതാരം ഐ.എം. വിജയൻ, കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. അനീൻ എന്നിവർ മുഖ്യതിഥികളായിരിക്കും. 20നു വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന മിനി മാരത്തണും (ബോൺ റൺ) വടംവലി, ബാഡ്‌മിന്‍റൺ, ടേബിൾ ടെന്നീസ്, കാരംസ്, ചെസ് മത്സരങ്ങളും നടക്കും. വിവിധ ജില്ലകളിൽനിന്നുള്ള മുന്നൂറോളം അസ്ഥിരോഗവിദഗ്‌ധർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.