കെല്‍ട്രോണ്‍ നിര്‍മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി
കെല്‍ട്രോണ്‍ നിര്‍മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി
Friday, October 18, 2024 2:01 AM IST
കൊച്ചി: കെല്‍ട്രോണ്‍ നിര്‍മിച്ച പുതിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് തുടങ്ങിയ പ്രതിരോധ സ്ഥാപനങ്ങള്‍ക്കു കൈമാറി.

സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ എലമെന്‍റ്സ്, സബ്മറൈന്‍ എക്കോ സൗണ്ടര്‍, സബ്മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം, സബ് മറൈന്‍ ടൂവ്ഡ് അറേ ആൻഡ് ആക്‌ടീവ് നോയിസ് കാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് പുതിയ ഉപകരണങ്ങൾ. പ്രതിരോധ മേഖലയിലെ മൂന്നു പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്.


വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയില്‍നിന്നു ഫ്ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇൻഡന്‍റ് കെല്‍ട്രോണ്‍ സ്വീകരിച്ചു.

ഈ സാമ്പത്തികവർഷം കെൽട്രോൺ 1000 കോടി വിറ്റുവരവ് കൈവരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി. രാജീവ് പറഞ്ഞു. ഉമാ തോമസ് എംഎല്‍എ, കെല്‍ട്രോണ്‍ എംഡി ശ്രീകുമാര്‍ നായര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.