ഇസ്‌ലാമിസ്റ്റുകൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ കാണാതിരിക്കുന്നില്ല: പി. ജയരാജൻ
ഇസ്‌ലാമിസ്റ്റുകൾ  നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ കാണാതിരിക്കുന്നില്ല: പി. ജയരാജൻ
Thursday, September 19, 2024 2:19 AM IST
കണ്ണൂർ: ലോകത്ത് ഇസ്‌ലാമിസ്റ്റുകൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ താനും കാണാതിരിക്കുന്നില്ലെന്ന് പി. ജയരാജൻ. പക്ഷേ ഇസ്‌ലാമിസ്റ്റുകളെ അമേരിക്ക പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന ചരിത്ര യാഥാർഥ്യം വിസ്മരിക്കാനും പാടില്ല.

കേരളത്തിലെ മുസ്‌ലിം രാഷ്‌‌ട്രീയത്തെക്കുറിച്ചും ഇസ്‌‌ലാമിസ്റ്റുകളെക്കുറിച്ചും സജീവമായി ചർച്ച ചെയ്യുന്നത് ജനാധിപത്യത്തിന്‍റെ ഭാവിക്ക് അത്യാവശ്യമാണെന്നും അത്തരം ചർച്ചകളിൽ ദീപിക പത്രത്തിനും പങ്കുവഹിക്കാനാകുമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അത്തരം ചർച്ചകൾ തുടരണം. പക്ഷേ 2019ന് ശേഷം കേരളത്തിലെ ക്രിസ്തീയ ജനവിഭാഗങ്ങളിൽ അതേവരെ ഇല്ലാത്ത ഇതര മതവിരോധം പരത്തുന്ന ‘കാസ’യുടെ വാദങ്ങൾ ഏറ്റുപിടിക്കാതിരിക്കാനും ശ്രമിക്കണമെന്നും ജയരാജൻ പോസ്റ്റിൽ പറയുന്നു.

തിരുവോണദിവസം ഒരു പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്ത എന്‍റെ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിച്ചത് സംഘപരിവാർ പ്രസിദ്ധീകരണങ്ങളാണ്. തുടർന്ന് സോഷ്യൽ മീഡിയയിൽ ചിലരും ആ വഴി പിന്തുടർന്നു. ബുധനാഴ്ചത്തെ ദീപിക പത്രത്തിന്‍റെ മുഖപ്രസംഗം ഇതേ വിഷയത്തെക്കുറിച്ചാണ്.

‘കേരളം: മുസ്‌ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്‌ലാം’ എന്ന ഒക്ടോബറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന എന്‍റെ പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെയും അഭിപ്രായപ്രകടനം. പുസ്തകം വിശദമായി വായിക്കുന്നതിനു മുമ്പാണ് ഈ അഭിപ്രായപ്രകടനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. അതിനാൽ വിശദമായ ചർച്ച പുസ്തകപ്രകാശനത്തിനു ശേഷമാകാം. പക്ഷേ ചില കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

രാഷ്‌ട്രീയ ഇസ്‌ലാമിനെ സിപിഎം എല്ലായ്പോഴും അകറ്റിനിർത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ജമാ അത്തെ ഇസ്‌ലാമി പോലുള്ള ഇസ്‌ലാമിസ്റ്റുകളുമായി യോജിക്കാൻ പാർട്ടി തയാറായിട്ടില്ല.

ഹിന്ദുത്വ വർഗീയത ആണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏറ്റവും അപകടകരം എന്നാണ് സിപിഎം കരുതുന്നത്. അതേസമയം ആ വർഗീയതയെ ശക്തമായി എതിർക്കുമ്പോൾതന്നെ ന്യൂനപക്ഷ വർഗീയ നീക്കങ്ങളെയും പാർട്ടി ശക്തമായി എതിർത്തുപോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്‌ലിം പള്ളിയായി പരിവർത്തിപ്പിച്ചപ്പോൾ അതിനെ അനുകൂലിച്ച് നിലപാടു സ്വീകരിച്ച മുസ്‌ലിം ലീഗിനെ ശക്തമായി എതിർത്തത് സിപിഎം ആണ്.

ചുരുക്കം വരുന്ന വഖഫ് ബോർഡ്‌ നിയമന പ്രശ്‌നത്തിൽ മുസ്‌ലിം പള്ളികൾക്കകത്ത് സർക്കാർ വിരുദ്ധ രാഷ്‌ട്രീയപ്രസംഗം നടത്താൻ മുസ്‌ലിം ലീഗും ജമാ അത്തെ ഇസ്‌ലാമിയും മുന്നോട്ടുവന്നപ്പോൾ ഇത് മതവികാരം ഇളക്കിവിട്ടു നടത്തുന്ന വർഗീയ പ്രവർത്തനമാണെന്ന് തുറന്ന് കാട്ടിയതും പാർട്ടിയും എൽഡിഫ് സർക്കാരുമാണ്.

സുന്നി മതസംഘടനകൾ ലീഗിന്‍റെയും ഇസ്‌‌ലാമിസ്റ്റുകളുടെയും നിലപാടിനെതിരേ ഉറച്ച സമീപനം സ്വീകരിച്ചതോടെ അവർക്ക് പിൻവാങ്ങേണ്ടി വരുന്നതും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കൾക്ക് പ്രസംഗം നടത്തി തടിതപ്പേണ്ടിവന്നതും സമീപകാല സംഭവവികാസമാണ്.


‘ആഗോള സമാധാനത്തിന്‍റെ യഥാർഥ ഭീഷണി ഇസ്‌‌ലാമിക തീവ്രവാദമാണ് ’ എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പോലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വമാണ് ലോകസമാധാനത്തിന്‍റെ ഏറ്റവും വലിയ ശത്രു. 80തിലധികം രാജ്യങ്ങളിൽ 750 അമേരിക്കൻ സൈനിക താവളങ്ങളുണ്ട്.

റഷ്യ-യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നത് യുക്രെയ്ന് നൽകുന്ന സാമ്പത്തിക-യുദ്ധോപകരണ സഹായത്താലാണ്. ലോകത്തെ മൊത്തം സൈനികച്ചെലവിന്‍റെ 40 ശതമാനവും നിർവഹിക്കുന്നത് അമേരിക്കയാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്ക്കു പിന്തുണ നൽകുന്നതും അമേരിക്കയാണ്. അത്തരമൊരു ശക്തിയെക്കുറിച്ച് അറിയാത്തതു കൊണ്ടാണോ മുഖപ്രസംഗം മേൽപ്പറഞ്ഞ വിധം വിലയിരുത്തിയത്.

മുഖപ്രസംഗത്തിൽ ദീപിക പറയുന്നു: “പലസ്തീനിൽ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങൾ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്.’’ ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഇസ്രയേലിന്‍റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്പോൾ ദീപികയ്ക്ക് മാധ്യമങ്ങൾ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്.

82 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്‌‌ട്ര നീതിന്യായ കോടതിയിൽ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും. ഇതൊന്നും പത്രം അറിഞ്ഞ മട്ടില്ലെന്നു തോന്നുന്നു. അവർ ചോദിക്കുന്നത് അസർജാനിലെ ക്രിസ്ത്യൻ ജനവിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ്.

പഴയ സോവിയറ്റ് യൂണിയൻ വിഘടിക്കപ്പെട്ടതോടെ രൂപംകൊണ്ട പല രാജ്യങ്ങളിലും വംശീയമായ ഏറ്റുമുട്ടൽ നടന്നുവരുന്നുണ്ട്. ഇവക്കെല്ലാം മതനിരപേക്ഷമായ പരിഹാരനടപടിയാണാവശ്യം. എന്നാൽ അവിടങ്ങളിലൊക്കെ അത്തരം വിഭാഗങ്ങളിൽ തീവ്രവാദ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വംശീയ ഗ്രൂപ്പുകൾകൂടി ഉണ്ടെന്നത് തിരിച്ചറിയണം. പലസ്തീനികളുടെ രാഷ്‌ട്രസ്ഥാപനത്തിന്‍റെ വിഷയം ഇതിൽനിന്നെല്ലാം ഭിന്നമാണ്. പലസ്തീനികളുടെ ഈ അവകാശം കവർന്നെടുക്കാൻ ഇസ്രയേൽ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിലും അമേരിക്കയാണ്.

കേരളത്തിൽ ഇപ്പോൾ ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണു പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും ജയരാജൻ പോസ്റ്റിൽ വ‍്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.