എന്തു കണക്കാണിത്? ആരെങ്കിലും വിശ്വസിക്കുമോ?: വി.ഡി. സതീശന്‍
എന്തു കണക്കാണിത്? ആരെങ്കിലും വിശ്വസിക്കുമോ?: വി.ഡി. സതീശന്‍
Wednesday, September 18, 2024 1:57 AM IST
കൊച്ചി: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്‍റെ കണക്കുകള്‍ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ മെമ്മാേറാണ്ടമാണെന്നാണു മുഖ്യമന്ത്രി പറയുന്നത്.

ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിനു മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്? എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. സാമാന്യ യുക്തിക്കു നിരക്കാത്ത കണക്കുകളാണു സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റാണോ റവന്യു വകുപ്പാണോ തയാറാക്കിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ആളുകള്‍ തലയില്‍ കൈവയ്ക്കുന്ന തരത്തിലാണു സര്‍ക്കാര്‍ മെമ്മോറാണ്ടം തയാറാക്കിയത്.


സാധാരണക്കാരന്‍റെ യുക്തിക്കുപോലും നിരക്കാത്ത കണക്ക് എഴുതിവച്ചാല്‍ മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോയെന്നും സതീശന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനു തയാറാകണം.

2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വയനാട്ടില്‍ നടത്തേണ്ടി വരും. ഇത് ചൂണ്ടിക്കാട്ടി എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മെമ്മോറാണ്ടമാണു സംസ്ഥാനം തയാറാക്കേണ്ടത്. മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.