റബര്‍ കര്‍ഷകര്‍ അറിയുക; വലിയ കെണി മുന്നിലുണ്ട്
Thursday, July 4, 2024 10:46 PM IST
കോട്ടയം: റബര്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കാന്‍ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍റെ (ആത്മ) സംഘടിത തന്ത്രം. ഇറക്കുമതി വര്‍ധിപ്പിക്കാനും കൂടുതല്‍ സ്‌റ്റോക്ക് കൈവശം വയ്ക്കാനും അനുമതി തേടി വ്യവസായികള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നു. റബര്‍ കര്‍ഷകരോട് എക്കാലവും മുഖംതിരിഞ്ഞുനില്‍ക്കുന്ന ബിജെപി സര്‍ക്കാര്‍ വ്യവസായികള്‍ക്ക് അനുകൂലമായി നിലപാടെടുത്താല്‍ റബര്‍ ഷീറ്റിന് ചണ്ടിപ്പാലിന്‍റെ വിലപോലും കിട്ടാതാകും.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ ഷീറ്റില്‍ 70 ശതമാനവും ടയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നുവെന്നും ലഭ്യതയില്‍ വലിയ കുറവുണ്ടെന്നുമാണ് ആത്മയുടെ വാദം. ആഭ്യന്തര വില വിദേശത്തെക്കാള്‍ 40 രൂപ കൂടിനില്‍ക്കുന്നതിനാല്‍ നാലു മാസത്തേക്ക് ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ഇറക്കുമതിക്ക് ആനുപാതികമായി ടയര്‍ കയറ്റുമതി ചെയ്യാനുള്ള കാലാവധി ആറുമാസത്തില്‍ നിന്നും ഒരു വര്‍ഷമായി വര്‍ധിപ്പിക്കണമെന്നുമാണ് ടയര്‍ കമ്പനികള്‍ റബര്‍ ബോര്‍ഡിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.

നികുതിയില്ലാതെ ഇറക്കുമതിക്ക് അനുമതി നല്‍കിയാല്‍ ആഭ്യന്തര വിലയില്‍ ചരിത്ര ഇടിവായിരിക്കും സംഭവിക്കുക. കണക്കില്ലാത്ത അളവില്‍ റബര്‍ ഒരു വര്‍ഷംവരെ സ്റ്റോക്ക് ചെയ്യാനുള്ള അനുമതിയും ഭീഷണിയാണ്. മുന്‍കൂര്‍ സ്‌റ്റോക്ക് ചെയ്താൽ ഇവിടെ കൂടുതല്‍ ഉത്പാദനം ലഭിക്കുന്ന നവംബര്‍- ജനുവരി മാസങ്ങളില്‍ ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുകയും ചെയ്യാം.
ഷീറ്റിനെക്കാള്‍ ഉയര്‍ന്ന തോതില്‍ നിലവില്‍ ക്രംബ് റബറിന്‍റെയും കോമ്പൗണ്ട് റബറിന്‍റെയും ഇറക്കുമതി നടക്കുന്നുണ്ട്. കപ്പല്‍ കണ്ടെയ്‌നറുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ ഷീറ്റ് കെട്ടിക്കിടക്കുന്നുണ്ട്.

വിദേശവില കുറയാനുള്ള പ്രധാന കാരണം അതാണ്. കുറഞ്ഞ വിലയ്ക്ക് ഒരു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി ചെയ്താല്‍ ആഭ്യന്തര വില 125 രൂപയിലേക്ക് ഇടിയുമെന്നാണ് മാര്‍ക്കറ്റ് വൃത്തങ്ങള്‍ പറയുന്നത്.