"കർഷകമൈത്രി’ ക്ഷീരകർഷക സന്പർക്കപരിപാടി നടത്തി
Friday, July 5, 2024 12:47 AM IST
വടക്കാഞ്ചേരി: സംസ്ഥാന ക്ഷീരവികസനവകുപ്പിന്‍റെ നേതൃത്വത്തിൽ പുതുരുത്തി ക്ഷീരസംഘത്തിൽ കർഷകമൈത്രി, ക്ഷീരകർഷക സന്പർക്കപരിപാടി നടത്തി.

ക്ഷീരസംഘം പ്രസിഡന്‍റ് എൻ.ആർ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ പി.ബി. ബിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നു വടക്കാഞ്ചേരി കൈരളി അഗ്രിക്കൾച്ചറൽ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹെഡ് ജോർജ് കുണ്ടുകുളം കാർബണ്‍ ക്രെഡിറ്റ് പ്രോജക്ടിനെക്കുറിച്ച് കർഷകർക്കു വിവരിച്ചുനൽകി.

ഈ പ്രോജക്ടിലൂടെ കർഷകർ കൈവരിക്കാൻ പോകുന്ന നേട്ടങ്ങളും ഒരു ഭാവിതലമുറയെ നല്ല ആരോഗ്യമുള്ളവരാക്കി മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നുള്ളതും കർഷകർക്കു വിശദീകരിച്ചു.
ആഗോളതാപനത്തെ ഒരു പരിധിവരെ കുറയ്ക്കാനും കാർബൺ ക്രെഡിറ്റ് പ്രോജക്ടിലൂടെ സാധിക്കും.

കാർബണ്‍ ക്രെഡിറ്റിലൂടെ രജിസ്റ്റർ ചെയ്യുന്ന കർഷകർക്കു സൗജന്യമായി പണം ലഭിക്കുമെന്നതും കർഷകർക്കു പുതിയ അറിവായി.