ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
Wednesday, May 15, 2024 1:39 AM IST
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു മുന്നിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹന ഉടമ ഒലിപ്രംകടവ് സ്വദേശി സിബിന്‍ലാലിന്‍റെ വീടിനുമുന്നില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

താനല്ല കാര്‍ ഉപയോഗിച്ചതെന്നും സുഹൃത്തുക്കള്‍ കൊണ്ടുപോയെന്നുമാണ് ഇയാള്‍ മൊഴിനല്‍കിയതെന്നാണ് സൂചന. തേഞ്ഞിപ്പലത്തെ ഹരിഹരന്‍റെ വീടിനുമുന്നില്‍ കാറില്‍ എത്തിയാണ് അഞ്ചംഗസംഘം അസഭ്യം പറഞ്ഞതും പിന്നീട് വീടിനുനേരേ ബേംബേറു നടന്നതും. 

ഇവര്‍ സഞ്ചരിച്ച കാറിന്‍റെ നമ്പര്‍ ഹരിഹരന്‍ പോലീസിനു നല്‍കിയിരുന്നു. ഈ നമ്പറില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ഉടമയെ കണ്ടെത്തിയത്. കാറില്‍ സഞ്ചരിച്ചവര്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.