തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്‍റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകൾക്ക് 150 കോടി രൂപ ലഭിക്കും.

ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും ലഭിക്കും. മുനിസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപറേഷനുകൾക്ക് 18 കോടിയും അനുവദിച്ചു.


കേന്ദ്ര സർക്കാർ നയം മൂലമുള്ള സാന്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്ഥാപനങ്ങൾക്കായി നീക്കിവച്ച തുക പൂർണമായി ലഭ്യമാക്കുകയെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

ഈ സാന്പത്തിക വർഷം ഇതിനകം 10,433 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചു.