ഏഴര വര്‍ഷത്തിനുശേഷം പള്‍സര്‍ സുനി മോചിതനായി
ഏഴര വര്‍ഷത്തിനുശേഷം പള്‍സര്‍ സുനി മോചിതനായി
Saturday, September 21, 2024 3:22 AM IST
കൊച്ചി: നടി ആക്രമണ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷം ജയില്‍മോചിതനായി. കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണു പള്‍സര്‍ സുനി ജയില്‍മോചിതനായത്. സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള ജാമ്യബോണ്ട് ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ടു പോകരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ, മാധ്യമങ്ങളോടു സംസാരിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളിലാണു ജാമ്യം.

ഒരു ലക്ഷം രൂപയ്ക്കു തുല്യമായ രണ്ട് ആള്‍ ജാമ്യമായിരുന്നു വ്യവസ്ഥ. സിം കാര്‍ഡിന്‍റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്ന്് വ്യവസ്ഥയുമുണ്ട്. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പുവരുത്തണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

കേസില്‍ ജാമ്യവ്യവസ്ഥയില്‍ വാദം കേള്‍ക്കവേ, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജീവനു ഭീഷണി ഉണ്ടായേക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്കു പോലീസ് സംരക്ഷണം നല്‍കണം. പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ അതിജീവിതയുടെ സ്വകാര്യതയും സുരക്ഷയെയും ബാധിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സുനിയുടെ ജീവനു ഭീഷണിയുണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍, ഇതെന്തുകൊണ്ട് സുപ്രീംകോടതിയെ അറിയിച്ചില്ലെന്നു കോടതി ചോദിച്ചു. പള്‍സര്‍ സുനി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജാമ്യവ്യവസ്ഥയില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നു കോടതി ചൂണ്ടിക്കാട്ടി.


കേസിലെ സാക്ഷികളെ പള്‍സര്‍ സുനി സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ സാക്ഷികളെ കാണുന്നത് വിലക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയും സാക്ഷിയാണ്. അതിനാല്‍ അമ്മയെ കാണരുതെന്ന് പ്രതിയോടു പറയാനാകുമോയെന്ന് കോടതി ചോദിച്ചു. തുടര്‍ന്നു സുനിക്ക് അമ്മയെ കാണുന്നതിന് തടസമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ഹൈക്കോടതിയില്‍ മാത്രം തുടര്‍ച്ചയായി പത്തുതവണ ജാമ്യഹര്‍ജി നല്‍കിയെങ്കിലും എല്ലാ അപേക്ഷകളും തള്ളുകയായിരുന്നു.

2017 ജൂണ്‍ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.