എഡിജിപി അജിത്തിനെതിരേയുള്ള പരാതി ; എസ്പി ജോണ്‍കുട്ടിയുടെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം
എഡിജിപി അജിത്തിനെതിരേയുള്ള പരാതി ; എസ്പി ജോണ്‍കുട്ടിയുടെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം
Saturday, September 21, 2024 3:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്പി ജോണ്‍കുട്ടിയുടെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം നടത്തും.

എഡിജിപിക്കെതിരേ ഉയർന്ന അനധികൃത സ്വത്തു സന്പാദനം, സ്വർണക്കടത്ത് ആരോപണം, കോടികൾ ചെലവിട്ട് കനകക്കുന്നിൽ കൊട്ടാര സദൃശമായ വീടു നിർമാണം, അഴിമതി ആരോപണം തുടങ്ങിയ അഞ്ചു വിഷയങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്.

ആറുമാസത്തിനകം വിജിലൻസ് അന്വേഷണ റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസിനെതിരേയും വിജിലൻസ് അന്വേഷണമുണ്ട്. മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിലെ തേക്കുമരം മുറിച്ചു കടത്തൽ, ഡാൻസാഫ് പോലീസ് ടീമിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്ത്, ഡാൻസാഫ് ടീം അംഗങ്ങളുടെ അനധികൃത സ്വത്തു സന്പാദനം തുടങ്ങിയവയും വിജിലൻസ് അന്വേഷണ പരിധിയിൽ വരും. നേരത്തെ സുജിത്തിനെതിരേ പ്രഖ്യാപിച്ചിരുന്ന വിജിലൻസിന്‍റെ പ്രാഥമിക പരിശോധന വിജിലൻസ് അന്വേഷണത്തിലേക്കു മാറ്റുകയായിരുന്നു.


എസ്പി ജോണ്‍കുട്ടിയെ കൂടാതെ എസ്ഐയു- ഒന്ന് ഡിവൈഎസ്പി ഷിബു പാപ്പച്ചൻ, ഇൻസ്പെക്ടർമാരായ കെ.വി. അഭിലാഷ്, കിരണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കൂടുതൽ അന്വേഷണ സംഘാംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം എസ്പിക്കു തീരുമാനിക്കാം. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. തിങ്കളാള്ച അന്വേഷണം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.