നാഗോനോയിൽ ഈ മാസം കരടിയാക്രമണത്തിൽ മറ്റു നാലു പേർക്കു പരിക്കേറ്റിരുന്നു. ജപ്പാനിൽ കഴിഞ്ഞ വർഷം ഏപ്രിൽ-നവംബർ കാലയളവിൽ ആറു പേർ കൊല്ലപ്പെടുകയും 212 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ അഭാവമാണ് കരടികളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു.