മരിച്ചവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോത്രനേതാക്കളും പോലീസും തമ്മിൽ ചർച്ച നടത്തിയിട്ടും സംഘർഷത്തിന് അയവില്ല.
ഇന്നലെയും വെടിവയ്പുണ്ടായി. ജൂലൈയിൽ ഇതേ ഗോത്രങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.