ജനസംഖ്യയുടെ തൊണ്ണൂറു ശതമാനത്തിനടുത്ത് ക്രൈസ്തവരുള്ള കോംഗോയിൽ ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിൽ ആശങ്ക ശക്തമാണ്.
കോംഗോ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ സർക്കാരും രാജ്യാന്തര സമൂഹവും ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.