മഴ കനത്തു; നദികളിൽ ജലനിരപ്പുയർന്നു
Thursday, June 27, 2024 4:19 AM IST
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. ഇന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് ഓറഞ്ച് അലർട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലയിലടക്കം കർശന നിയന്ത്രണങ്ങളോടെയുള്ള മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നു. ഇരുകര മുട്ടി ഒഴുകുന്ന നദികൾ താഴ്ന്ന പ്രദേശങ്ങളിൽ കരകവിഞ്ഞുതുടങ്ങി.

ശബരിഗിരി വൃഷ്ടി പ്രദേശങ്ങളിലും തോരാമഴയാണ്. ജലവൈദ്യുത പദ്ധതി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. കനത്ത മഴയിൽ തോടുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. തുടർച്ചയായ മഴ കാരണം ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലടക്കം ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ജില്ലയൊട്ടാകെ വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു. ഇരുപതിലധികം വീടുകൾക്കു നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകളും കന്പികളും നിലംപൊത്തിയതിനേ തുടർന്ന് തകരാറിലായ വൈദ്യുതി വിതരണം പലയിടത്തും ഇനി പുനഃസ്ഥാപിച്ചിട്ടില്ല. വ്യാപക കൃഷിനാശവും ഈ ദിവസങ്ങളിലുണ്ടായിട്ടുണ്ട്.

നദീതീരങ്ങളിൽ മുന്നറിയിപ്പ്

നദികളിലെ ജലനിരപ്പ് അപകടനിലയ്ക്കു സമീപത്തായതിനാൽ പ്രളയസാധ്യത മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി. പന്പാനദിയിൽ അയിരൂരിൽ ഇന്നലെ 8.34 മീറ്ററും മാരാമണ്ണിൽ 6.76 മീറ്ററുമായിരുന്നു ജലനിരപ്പ്. ആറന്മുളയിൽ 6.4 മീറ്റർ, മാലക്കര 5.05 മീറ്റർ എന്നിങ്ങനെയാണ് ജലനിരപ്പ്. മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. കല്ലൂപ്പാറയിൽ ഇന്നലെ 6.63 മീറ്ററിൽ ജലനിരപ്പെത്തി. വള്ളംകുളത്ത് 5.07 മീറ്റർ രേഖപ്പെടുത്തി. മണിമലയിൽ തലേന്നുള്ള കണക്കിൽനിന്ന് രണ്ടു മീറ്റർവരെ ജലനിരപ്പുയർന്നു.

പന്പയിൽ 2.5 മീറ്റർവരെ ജലനിരപ്പുയർന്നു. മണിമലയിലെ ജലനിരപ്പ് ആറു മീറ്ററിലെത്തുന്പോൾ അപകട മുന്നറിയിപ്പുകൾ നൽകാറുണ്ട്. അച്ചൻകോവിലാറ്റിൽ കോന്നിയിൽ 20.1 മീറ്ററാണ് ജലനിരപ്പ്. കല്ലേലിയിൽ 31.06 മീറ്ററും തുന്പമണ്ണിൽ 9.65 മീറ്ററുമാണ് ജലനിരപ്പ്. കോന്നി മേഖലയിൽ നദിയുടെ ആഴം കൂടിയതിനാലാണ് ജലനിരപ്പ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വനമേഖലയിൽ മഴ ശക്തമായതിനാൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു വരികയാണ്.

നിലയ്ക്കലിലും കല്ലൂപ്പാറയിലും നൂറു മില്ലിമീറ്ററിലധികം മഴ

ഇന്നലെ രാവിലെ‌ വരെയുള്ള കണക്കിൽ നിലയ്ക്കലിൽ 102 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കല്ലൂപ്പാറയിൽ 102 മില്ലിമീറ്ററും പത്തനംതിട്ടയിൽ 68.8 മില്ലിമീറ്റർ, അയിരൂർ 77, കോന്നി 69.3, പെരുന്തേനരുവി 83.6, മൂഴിയാർ 77.4, തിരുവല്ല 71.1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

മൂഴിയാർ, മണിയാർ സംഭരണികൾ തുറന്നു

കനത്ത മഴയേ തുടർന്ന് മണിയാർ സംഭരണിയുടെ ഷട്ടറുകൾ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂഴിയാറിലെ ഒരു ഷട്ടർ ചൊവ്വാഴ്ച രാത്രി തുറന്നിരുന്നുവെങ്കിലും ഇന്നലെ അടച്ചു. മൂഴിയാറിൽ നിലവിൽ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്.

മണ്ണിടിച്ചിൽ ഭീഷണി

മണ്ണിടിച്ചിൽ ഭീഷണി കോന്നി, ചിറ്റാർ, സീതത്തോട് തുടങ്ങിയ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദുരന്തനിവാരണ സേനയ്ക്കു നിർദേശം നൽകി.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേനയാണ് ജില്ലയിൽ എത്തിയിരിക്കുന്നത്. ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാൽ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധപ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിന് 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകാനും നിർദ്ദേശമുണ്ട്.

മഴ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്

മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിർദേശിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു.

വാട്ട്സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റിധരിപ്പിക്കുന്നതും ജനങ്ങളെ ഭയചികിതരാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ഇടത്തറയിൽ വീടുകളിൽ വെള്ളം കയറി

പുറമറ്റം: പുറമറ്റം ഗ്രാമപഞ്ചായത്തിലെ വെണ്ണിക്കുളം ഇടത്തറയിൽ ശക്തമായ മഴയേ തുടർന്ന് വീടുകളിൽ വെള്ളം കയറി. ശാന്തിനി തമ്പി, ദാമോദരൻ, സി.ടി. ബാലകൃഷ്ണൻ അഞ്ജന ദീപക് എന്നിവയുടെ വീടുകളിലാണ് വെള്ളം കയറിയത്.

വെള്ളപ്പൊക്കം ഉണ്ടായ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി. രാജപ്പൻ, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനീത് കുമാർ, മല്ലപ്പള്ളി താഹസീൽദാർ ബിനുരാജ്, വില്ലേജ് ഓഫീസർ ദിവ്യാ ഷിബു എന്നിവർ സന്ദർശിച്ചു. വെണ്ണിക്കുളം എസ്ബിഎച്ച്എസ്എസിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു.

കൺട്രോൾ റൂമുകൾ പൂർണസജ്ജം

മഴക്കാല കെടുതികൾ നേിരാടൻ കൺട്രോൾ റൂമുകൾ
24 മണിക്കൂറും പ്രവർത്തിക്കും.
ഫോൺ നിന്പരുകൾ: കളക്ടറേറ്റ് - 8078808915
തഹസീൽദാർമാർ - കോഴഞ്ചേരി : 0468 2222221 , 9447712221
മല്ലപ്പള്ളി : 0469 2682293 , 9447014293 അടൂര്‍ : 04734 224826 , 9447034826 റാന്നി : 04735 227442 , 9447049214 തിരുവല്ല : 0469 2601303 , 9447059203 കോന്നി : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070 കെ.എസ്ഇ.ബി: 1056, 1912.