സാക്ഷികൾ പോലീസിനു നൽകുന്ന തെളിവുകൾക്കും രസീത് നൽകണം
സാക്ഷികൾ പോലീസിനു നൽകുന്ന തെളിവുകൾക്കും രസീത് നൽകണം
Saturday, July 27, 2024 5:55 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേസുകളിൽ പോലീസിനു നൽകുന്ന തെളിവുകൾക്കും ഇനിമുതൽ രസീത് നൽകണമെന്ന നിർദേശം വരുന്നു. പരാതിക്കൊപ്പം തെളിവായി ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും ഉപകരണങ്ങളും രസീത് നൽകിയ ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കാനാണ് നിർദേശം. ഇതിനൊപ്പം കേസിന്‍റെ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍റെ പേരും രേഖപ്പെടുത്തണം. തെളിവുകൾ വാങ്ങുന്പോൾ സ്വീകരിക്കേണ്ട പ്രഫോമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ആസ്ഥാനത്തുനിന്നു ജില്ലകളിലേക്ക് അയച്ചു.

അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ശേഖരിക്കുന്ന രേഖകളും മറ്റു വസ്തുക്കളും കേസ് തീർന്നാലും തിരിച്ചുനൽകാറില്ലെന്ന പരാതിയുടെകൂടി അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം തുടങ്ങുന്പോൾ ഉണ്ടായിരുന്ന പോലീസുകാരാകില്ല കേസിന്‍റെ അവസാന ഘട്ടങ്ങളിലുണ്ടാകുക. വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചു നൽകാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.


അന്വേഷണം തീരുന്ന മുറയ്ക്ക് ഇവ തിരിച്ചു കൊടുക്കുകയും വേണം. നിലവിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കുന്ന പരാതിക്ക് രസീത് നൽകണമെന്നു കർശന നിർദേശം നൽകിയിട്ടും പലയിടത്തും പരാതികൾക്കു പോലും രസീത് നൽകാത്ത സാഹചര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.