കാറിനുള്ളിൽ ദന്പതികൾ കത്തിക്കരിഞ്ഞ നിലയിൽ
കാറിനുള്ളിൽ ദന്പതികൾ കത്തിക്കരിഞ്ഞ നിലയിൽ
Saturday, July 27, 2024 5:33 AM IST
തിരുവല്ല: കാറിനുള്ളില്‍ ദന്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലില്‍മുക്ക് വേങ്ങശേരില്‍ പടിഞ്ഞാറേ പീടികയിൽ രാജു തോമസ്(68), ഭാര്യ ലൈലി (62) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തിരുവല്ല വേങ്ങൽ വേളൂർ മുണ്ടകത്ത് പാടശേഖരത്തിനു സമീപമുള്ള റോഡിലാണ് കാറിനുള്ളിൽ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പാടത്തിനടുത്തായുള്ള റോഡില്‍ വാഹനം ഒതുക്കിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഇന്ധനം ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ട് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം ദന്പതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെ ന്നു കരുതുന്നു.


പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു.

രാജു ദീർഘകാലം വിദേശത്തായിരുന്നു. ഇവരുടെ ഏക മകന്‍ കുറെ ദിവസമായി ഡീ അഡിക്‌ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണെന്നു പറയുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് കൃത്യം ചെയ്തതെന്നും പറയുന്നു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.