വാളയാർ കേസ്: ചീഫ് സെക്രട്ടറിയെ സന്ദർശിച്ച് പെണ്‍കുട്ടികളുടെ അമ്മ
വാളയാർ കേസ്:  ചീഫ് സെക്രട്ടറിയെ സന്ദർശിച്ച്  പെണ്‍കുട്ടികളുടെ  അമ്മ
Saturday, July 27, 2024 5:33 AM IST
തിരുവനന്തപുരം: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ. സോജന് ഐപിഎസ് നല്‍കരുതെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ. അഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍‌.

സോജന്‍ മക്കളെക്കുറിച്ച് ചാനല്‍ ചര്‍ച്ചകള്‍ വഴി മോശമായി സംസാരിച്ചിരുന്നു. അങ്ങനെ ഒരാള്‍ക്ക് ഐപിഎസ് കൊടുക്കുന്നത് എന്തിനാണ്. പറയേണ്ട കാര്യങ്ങള്‍ അഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.


എം.ജെ. സോജന് ഐപിഎസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്‍റെ അഭ്യര്‍ഥന പ്രകാരമായിരുന്നു സന്ദര്‍ശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.