മണ്ഡല-മകരവിളക്ക്: ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും
മണ്ഡല-മകരവിളക്ക്: ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാൻ ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം.

ഭക്തജനങ്ങൾക്കു സുരക്ഷിതമായ ദർശനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. 52 ലക്ഷം പേരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇത് ഓരോ വർഷവും വർധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമാവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപെട്ട പ്രശ്നങ്ങൾ പരിഹരിക്കും.

നിലവിൽ നിലയ്ക്കലിൽ 8,000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് ആണ് അനുവദിക്കുന്നത്. ഇവിടെ 10,000 നു മുകളിൽ വാഹനങ്ങളുടെ പാർക്കിംഗിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും എരുമേലിയിൽ 1,100 വാഹനങ്ങളുടെ പാർക്കിംഗ് എന്നുള്ളത് 2,000 ആയി വർധിപ്പിക്കും. ആറേക്കർ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ കളക്ടർ സ്വീകരിച്ചു വരികയാണ്.

തദ്ദേശസ്ഥാപനങ്ങളുടെ ഏകോപനത്തിൽ മുഴുവൻ ഇടത്താവളങ്ങളും സമയബന്ധിതവായി ക്രമീകരിക്കും. ഭക്തരുടെ അടിയന്തര ആരോഗ്യ പരിപാലനത്തിന് ആക്സിഡന്‍റ് ട്രോമാകെയർ സംവിധാനം ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒരുക്കും. സന്നിധാനത്ത് ഇസിജി, എക്കോ, ടിഎംടി അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.


ക്യൂവിൽ നിൽക്കുന്ന ഭക്തരുടെ അടിയന്തര ചികിത്സാർഥം വോളന്‍റിയർമാർക്കു സിപിആർ പരിശീലനം നൽകും. ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ പ്രത്യേക സെൽ ആരംഭിക്കും. നിലവിൽ മൂന്ന് ആംബുലൻസ് എന്നുള്ളത് നാലായി ഉയർത്തുകയും നാലാമത്തെ ആംബുലൻസ് മരക്കൂട്ടം ഭാഗത്ത് സേവനം നൽകുകയും ചെയ്യും.

ഭക്തർക്കു ശുദ്ധജലം നൽകുന്നതിനുള്ള 4,000 ലിറ്റർ പ്ലാന്‍റിന്‍റെ ശേഷി 10,000 ആയി ഉയർത്തുമെന്നു ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

കടകളിൽ വില്പന നടത്തുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷൻ സ്വീകരിക്കും.

വന്യമൃഗ ശല്യമില്ലാതെ ദർശനം നടത്തുന്നതിനു ഭക്തരെ സഹായിക്കാൻ വനം വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

പ്രതിദിനം 80,000 ഭക്തജനങ്ങളെയായിരിക്കും വിർച്വൽ ക്യൂവിലൂടെ ദർശനത്തിനനുവദിക്കുക. സന്നിധാനത്തും പന്പയിലും എത്തുന്ന ഭക്തർക്ക് വെയിലും മഴയും ഏൽക്കാതിരിക്കുന്നതിനാവശ്യമായ മേൽക്കൂരകളുടെ നിർമാണ പ്രവർത്തനം ദേവസ്വം ബോർഡ് ഉടൻ ആരംഭിക്കും.

ശബരിമലയിലെ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.