പിറവത്തു പെയ്തത് പെരുമഴ; 24 മണിക്കൂറിൽ 20 സെന്‍റിമീറ്റർ
പിറവത്തു പെയ്തത് പെരുമഴ;  24 മണിക്കൂറിൽ 20 സെന്‍റിമീറ്റർ
Thursday, May 30, 2024 12:48 AM IST
തിരുവനന്തപുരം: മഴ കനത്തതിനെത്തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടിലും ദുരിതത്തിലും വലയുന്ന എറണാകുളം ജില്ലയിലെ പിറവത്ത് കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത് 20 സെന്‍റിമീറ്റർ മഴ.

കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ 18 സെന്‍റിമീറ്റർ മഴ പെയ്തപ്പോൾ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് പെയ്തത് 14 സെന്‍റിമീറ്റർ മഴയാണ്. വൈക്കം-13, നൂറനാട്-12, മാവേലിക്കര, ഇനമയ്ക്കൽ, വടവാതൂർ, പള്ളുരുത്തി-11, കോട്ടയം, ഹരിപ്പാട്-10, കൊച്ചി, ചേർത്തല, കരുമാടി-ഒൻപത്, കാഞ്ഞിരപ്പള്ളി, അതിരപ്പള്ളി, തെന്നല-എട്ട് എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ മഴ പെയ്ത മറ്റു പ്രദേശങ്ങൾ. ഇതിനു പുറമെ മറ്റ് അറുപതോളം കേന്ദ്രങ്ങളിൽ ഏഴു സെന്‍റിമീറ്റർ വരെ മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


അതേസമയം, വേനൽമഴയുടെ അളവിൽ കേരളം റിക്കാർഡിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വർഷം വേനൽമഴയിൽ 34 ശതമാനം കുറവുണ്ടായിരുന്ന സംസ്ഥാനത്ത് ഇക്കുറി ഇന്നലെ വരെ 39 ശതമാനം അധിക മഴയാണ് പെയ്തിറങ്ങിയത്. ഇന്നലെ വരെ 334.7 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 465.1 മില്ലിമീറ്ററാണ്.

മേയ് ഒന്നിന് 61 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കേരളത്തിൽ ഏതാനും ആഴ്ചകൾ കൊണ്ടാണു മഴപ്പെയ്ത്ത് ശരാശരിക്കും മുകളിലെത്തിയത്. കാലവർഷംകൂടി കനത്താൽ മഴക്കെടുതിയിൽ ജനം ദുരിതത്തിലാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.