ലോകായുക്ത ബിൽ സിപിഎം-സംഘപരിവാർ ഒത്തുതീർപ്പെന്നു പ്രതിപക്ഷ നേതാവ്
ലോകായുക്ത ബിൽ സിപിഎം-സംഘപരിവാർ ഒത്തുതീർപ്പെന്നു പ്രതിപക്ഷ നേതാവ്
Friday, March 1, 2024 2:28 AM IST
തിരുവനന്തപുരം: ലോകായുക്ത ബിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് സിപിഎം-സംഘപരിവാർ ഒത്തുതീർപ്പിന്‍റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞിരിക്കുകയാണ്.

മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഉൾപ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തതോടെ അഴിമതി നിരോധന നിയമം ദുർബലമായിരുന്നു.


കേന്ദ്രവും സംസ്ഥാനവും തമ്മിൽ അണ്ണൻ-തന്പി ബന്ധം ഇപ്പോഴുമുണ്ട്. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതിൽ മുഖ്യമന്ത്രിക്കും കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ബന്ധം ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് ബിൽ രാഷ്‌ട്രപതി ഒപ്പുവച്ച സംഭവം.

കേരളത്തിലെ സിപിഎം കേന്ദ്രത്തിലെ ബിജെപി സർക്കാരിനുമേൽ സമ്മർദം ചെലുത്തിയാണ് രാഷ്‌ട്രപതിയുടെ അനുമതി വാങ്ങിയതെന്നും സതീശൻ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.