തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജം, ലീഗിനെ കോൺഗ്രസ് പരിഹസിക്കുന്നു: ഇ.പി. ജയരാജൻ
തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജം,  ലീഗിനെ കോൺഗ്രസ് പരിഹസിക്കുന്നു:  ഇ.പി. ജയരാജൻ
Friday, March 1, 2024 2:28 AM IST
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമായെന്ന് കൺവീനർ ഇ.പി. ജയരാജൻ. മുന്നണി ഏറെ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തിയിട്ടും യുഡിഎഫിന് സ്ഥാനാർഥികളെപ്പോലും പ്രഖ്യാപിക്കാനായിട്ടില്ല.

കോൺഗ്രസിലെ ചിലർ ഒരു ദിവസം മത്സരിക്കുമെന്നും അടുത്ത ദിവസം മത്സരിക്കില്ലെന്നും പറയുകയാണ്. കോൺഗ്രസിന്‍റെ ഈ നിലപാടുകളിൽ മുസ്‌ലിം ലീഗാണു പ്രതിസന്ധിയിലായിരിക്കുന്നത്. സുധാകരന്‍റെ നിലപാടു മാറ്റം ലീഗിനെ ഒതുക്കുന്നതിനായാണ്. യഥാർഥത്തിൽ കോൺഗ്രസ് ലീഗിനെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. പരിഹസിച്ചു പരിഹസിച്ച് അവർ ലീഗിനെ ഒന്നുമല്ലാതാക്കിമാറ്റി.


ടി.പി. വധക്കേസ് പ്രതിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിൽ തെറ്റില്ലെന്ന്‌

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംഎൽഎയായിരുന്ന ഇപ്പോഴത്തെ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും ഷംസീറിന് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.