തുളുവനാനിക്കല്‍ പൈപ്സ് ഉടമ കിണറ്റിൽ വീണു മരിച്ചു
തുളുവനാനിക്കല്‍ പൈപ്സ് ഉടമ  കിണറ്റിൽ വീണു മരിച്ചു
Friday, March 1, 2024 2:28 AM IST
പരിയാരം (കണ്ണൂർ): പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്‌സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ ടി.എം. മാത്തച്ചന്‍ തുളുവനാനിക്കല്‍ (69) കിണറ്റിൽവീണു മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്‌സ് ഫാക്ടറിക്കു സമീപമായിരുന്നു അപകടം. പുതുതായി നിര്‍മിക്കുന്ന കിണറിന്‍റെ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും വിവരമറിഞ്ഞു തളിപ്പറന്പിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭാര്യ: എമിലി തൊടുപുഴ ആലിലക്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ഡോ. ഷെറിന്‍ മാത്തച്ചന്‍, ഷെര്‍വിന്‍ മാത്തച്ചന്‍ (ന്യൂസിലന്‍ഡ്). മരുമക്കള്‍: ഡോ. റോബിന്‍ കല്ലോലിക്കല്‍ (പടന്നക്കാട്), സെറിന്‍ വാടാപറമ്പില്‍ (നിലമ്പൂര്‍).


സഹോദരങ്ങള്‍: മൈക്കിള്‍ (മൈക്കിൾ ആൻഡ് മൈക്കിൾ ഫാക്ടറി ഉടമ, ഗോവ), ചാക്കോച്ചൻ (റിട്ട. എസ്ഐ, ചെന്പേരി), റോജര്‍ (തോമസ്, പിഡബ്ല്യുഡി കോൺട്രാക്ടർ, ഗോവ), ടി.എം. ജോഷി (പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ്, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്), വത്സമ്മ ജോർജ് (ഏറ്റുമാനൂര്‍), പരേതരായ ചാണ്ടി (റിട്ട. സിബിഐ പബ്ലിക് പ്രോസിക്യൂട്ടർ), സെബി. സംസ്‌കാരം നാളെ നാലിന് തളിപ്പറമ്പ് സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.