എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
Thursday, February 29, 2024 12:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ബിഡിജെഎസ് നിലവിലുള്ള നാലു സീറ്റുകളിൽ തന്നെ മത്സരിക്കാനാണ് സാധ്യത. വയനാട്ടിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കാൻ തയാറായാൽ സി.കെ. ജാനുവിനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട‌്.

പത്തനംതിട്ട സീറ്റ് വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം അത് അംഗീകരിച്ചിട്ടില്ല. മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ചത്.

എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങൾ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ചർച്ചയ്ക്കു ശേഷം എൻഡിഎ വൈസ് ചെയർമാൻ പി.കെ. കൃഷ്ണദാസും കണ്‍വീനർ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു.


ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും മാർച്ച് അഞ്ചിനും പത്തിനുമിടയിൽ എൻഡിഎ യോഗവും 10 നു ശേഷം തെരഞ്ഞെടുപ്പു കണ്‍വൻഷനുകളും നടത്തും. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ കെ. പദ്മകുമാർ, വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.