ഭൂമി പതിവ് ഓഫീസുകളിലെ 203 തസ്തികകൾക്ക് തുടർച്ചാനുമതി
ഭൂമി പതിവ് ഓഫീസുകളിലെ  203 തസ്തികകൾക്ക് തുടർച്ചാനുമതി
Thursday, February 29, 2024 12:32 AM IST
തിരുവനന്തപുരം: ഇടുക്കി, തൃശൂർ ജില്ലകളിലെ ഭൂമി പതിവ് ഓഫീസുകളിലെ 203 താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇടുക്കി, രാജകുമാരി, മുരിക്കാശേരി, നെടുങ്കണ്ടം, കരിമണ്ണൂർ, കട്ടപ്പന എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെ 174 താത്കാലിക തസ്തികകൾക്കാണ് തുടർച്ചാനുമതി.

തൃശൂരിലെ തൃശൂർ യൂണിറ്റ് നന്പർ വണ്‍ സ്പെഷൽ തഹസിൽദാർ ഓഫീസിലെ 29 താത്കാലിക തസ്തികകൾക്കും തുടർച്ചാനുമതി ദീർഘിപ്പിച്ച് നൽകിയത് സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ആലപ്പുഴ തുറവൂർ- പന്പ റോഡിൽ വേന്പനാട് കായലിന് കുറുകെയുള്ള മാക്കേക്കടവ്-നേരേകടവ് പാലം നിർമാണത്തിന്‍റെ തുടർ പ്രവൃത്തിക്കുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു.


മലബാർ പോർട്ട് എംഡിയുടെ കാലാവധി ദീർഘിപ്പിച്ചു

മലബാർ ഇന്‍റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് കന്പനിയുടെ എംഡിയായ എൽ.രാധാകൃഷ്ണന്‍റെ സേവനകാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്‍റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെയും സ്പെഷൽ ഓഫീസറായ കെ.ജെ. വർഗീസിന്‍റെ നിയമനകാലാവധിയും ദീർഘിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.