മെഡി. കോളജ് ക്വാർട്ടേഴ്സിൽ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയിൽ
Tuesday, July 2, 2024 6:09 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ക്വോർട്ടേഴ്സിൽ മകനൊപ്പം താമസിച്ചു വന്നിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി ലക്ഷ്മി അമ്മാൾ(80) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ജീവനക്കാർക്കായുള്ള സി-60 ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരുടെ മകൻ ഗിരീഷ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ് ജീവനക്കാരനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷ്മി അമ്മാൾ പനി പിടിച്ച് കിടപ്പിലായിരുന്നു എന്നാണ് മകൻ ഗിരീഷ് പറയുന്നത്.

ഇന്നലെ രാവിലെ 8.30ന് ഇയാൾ അടുത്ത ക്വാർട്ടേഴ്സിലെത്തി ചായ ആവശ്യപ്പെട്ടിരുന്നു. അമ്മ എവിടെ എന്നു ചോദിച്ചപ്പോൾ പനി പിടിച്ച് കിടക്കുകയാണെന്ന് ഇയാൾ പറയുകയും ചെയ്തു. അയൽവീട്ടിലെ സ്ത്രീ വന്ന് നോക്കുമ്പോഴാണ് ലക്ഷ്മി അമ്മാൾ മരിച്ച വിവരം അറിയുന്നത്. തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു.

അതേസമയം മകൻ ഗിരീഷ് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് അയൽക്കാർ പറയുന്നു. തുടർന്ന് പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. സ്വാഭാവിക മരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് ഹരിപ്പാട്ടുനിന്ന് ഇവരുടെ ബന്ധുക്കളും എത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനല്കി.