എയർ ഇന്ത്യയിൽ 400 ക്യാബിൻ ക്രൂ
എയർ ഇന്ത്യ ലിമിറ്റഡ് നോർത്തേണ്‍ റീജണിൽ എക്സ്പീരിയൻസ്ഡ്, ട്രെയിനി ക്യാബിൻ ക്രൂ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുകളാണ് ഉള്ളത്. അവിവാഹിതരായ സ്ത്രീകൾക്കാണ് അവസരം. അഞ്ചു വർഷത്തെ കരാർ നിയമനമാണ് നീട്ടിക്കിട്ടാം. ഒണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഓഗസ്റ്റ് ഒന്ന്.
ജനറൽ- 200, ഒബിസി- 153, എസ്‌സി- 28, എസ്ടി-19 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത- ബിരുദം അല്ലെങ്കിൽ പ്ലസ്ടുവും ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി/ ട്രാവൽ ആൻഡ് ടൂറിസത്തിൽ ത്രിവത്സര ബിരുദം/ ഡിപ്ലോമയും. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. വിദേശഭാഷ അറിയാവുന്നവർക്കു മുൻഗണന. എക്സ്പീരിയൻസ്ഡ് ക്യാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ നിലവിൽ ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്നവരും കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവുമായിരിക്കണം. ട്രെയിനി ക്യാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല.

ശാരീരിക യോഗ്യത
ഉയരം- കുറഞ്ഞത് 160 സെമീ. പട്ടിക വിഭാഗക്കാർക്ക് 2.5 സെമീ ഇളവുണ്ട്.
കാഴ്ച ശക്തി- ദൂരക്കാഴ്ച-6/6. 6/9.
കണ്ണട അനുവദനീയമല്ല.
സമീപക്കാഴ്ച- എൻ/5 (ബെറ്റർ ഐ) എൻ/6 (വേഴ്സ്റ്റ് ഐ).
ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
പ്രായം- എക്സ്പീരിയൻസ്ഡ്
ക്യാബിൻ ക്രൂ- 18- 27 വയസ്.

എസ്‌സി/ എസ്ടിക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. 2017 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
ശന്പളം- പരിശീലന സമയത്ത് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
തെരഞ്ഞെടുപ്പ്- വോക്ക് ഇൻ ഇന്‍റർവ്യൂ, പ്രാഥമിക വൈദ്യപരിശോധന, ഗ്രൂപ്പ് ഡയനാമിക്സ്, പഴ്സനലിറ്റി അസസ്മെന്‍റ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. എക്സ്പീരിയൻസ്ഡ് ക്യാബിൻ ക്രൂ തെരഞ്ഞെടുപ്പിന് വോക്ക് ഇൻ ഇൻർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

അപേക്ഷാ ഫീസ്- 1000 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
AIR INDIA LIMITED എന്ന പേരിലെടുത്ത ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

അപേക്ഷിക്കണ്ട വിധം-www.airindia.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. വിജ്ഞാപനം മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.