ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി
Saturday, June 22, 2024 5:56 AM IST
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ മരകാവ്, വേലിയന്പം, ഭൂദാനം, മൂഴിമല പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പുൽപ്പള്ളി പഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയും കുടുംബശ്രീയും ചേർന്ന് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.

പഞ്ചായത്തംഗം ജോമറ്റ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നെയ്ക്കുപ്പ വനത്തിൽ നിന്നു സന്ധ്യമയങ്ങുന്നതോടെ ആനകൾ കൃഷിയിടത്തിലറങ്ങി കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിട്ടും വനംവകുപ്പിന്‍റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

കഴിഞ്ഞ ഒരു മാസക്കാലമായി രൂക്ഷമായ വന്യമൃഗശല്യം മൂലം കർഷകർ ഏറെ ദുരിതമനുഭവിക്കുകയാണെന്നും പകൽപോലും കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽപോകാൻ കഴിയാത്ത അവസ്ഥയായതിൽ പ്രതിഷേധിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധവുമായി വനംവകുപ്പ് ഓഫീസിന് മുന്നിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജോർജ് കൊല്ലിയിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം സുമ ബിനീഷ്, ബിനോണ്‍സണ്‍ നാമറ്റത്തിൽ, ജോസ് കരിന്പടക്കുഴിയിൽ, പാപ്പച്ചൻ തളികപ്പറന്പിൽ, ഷീബ തോമസ്, സലിജ ഉണ്ണികൃഷ്ണൻ, മിഥുൻ കൂറ്റനായിൽ എന്നിവർ പ്രസംഗിച്ചു.