ലോട്ടറി വിൽപ്പനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
Monday, May 6, 2024 10:20 PM IST
പറവൂർ: ലോട്ടറി വിൽപ്പനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കേപ്രം നന്പ്യത്ത് വീട്ടിൽ ശ്രീധരൻ (70) ആണ് വാണിയക്കാട് പാലത്തിന് സമീപം കെട്ടിട സാമഗ്രികൾ വിൽപ്പന നടത്തുന്ന പറന്പിൽ മരിച്ചനിലയിൽ കണ്ടത്.

ഞായറാഴ്ച വീട്ടിൽനിന്ന് പോയ ശ്രീധരൻ രാത്രി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഞായറാഴ്ച സ്ഥാപനത്തിന് അവധിയായതിനാൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കരിങ്കല്ലുകൾ കൂട്ടിയിട്ട സ്ഥലത്തുനിന്നു അസഹ്യമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടത്.

ഞായറാഴ്ച വൈകീട്ട് നാലോടെ ഈ പ്രദേശത്ത് ശ്രീധരനെ കണ്ടവരുണ്ട്. മുഖത്തും നെഞ്ചിന്‍റെ ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. ഇതു വീഴ്ചയിൽ പറ്റിയതാണോ എന്നു വ്യക്തമല്ല. മുഖം വീർത്ത് തിരിച്ചറിയാനാകാത്ത നിലയിലാണ്.

സ്ഥലത്തെത്തിയ ശ്രീധരന്‍റെ മകൻ അജിത്താണ് ആളെ തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഇന്നു നടക്കും. ഭാര്യ: രമ. മരുമകൾ: മനീഷ.