തിരുപ്പതി ലഡു വിവാദം: വിശദീകരണം തേടി കേന്ദ്രം
തിരുപ്പതി ലഡു വിവാദം: വിശദീകരണം തേടി കേന്ദ്രം
Saturday, September 21, 2024 3:23 AM IST
അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി തയാറാക്കുന്ന ലഡുവിൽ ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ആരോപണത്തിൽ വിശദീകരണം തേടി കേന്ദ്രസർക്കാർ. വിവാദം ദേശീയതലത്തിൽ തിളച്ചുമറിയുന്നതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിച്ചു.

പ്രശ്നം വിശദമായി പഠിച്ചശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ചശേഷം നടപടികളിലേക്കു നീങ്ങുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

അതിനിടെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതർ രംഗത്തെത്തി.

ഗുണനിലവാരമില്ലാത്ത നെയ് ലഡുനിർമാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

ഗുണനിലവാരം അളക്കാനുള്ള സംവിധാനത്തിന്‍റെ അഭാവം ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്യുന്നവരുൾപ്പെടെ മുതലെടുക്കുകയായിരുന്നുവെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ.ശ്യാമള റാവു പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും വൈഎസ്ആർകോൺഗ്രസ് പാർട്ടി നേതാവുമായ ജഗൻ മോഹൻ റെഡ്ഢിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു മുഖ്യമന്ത്രി നായിഡുവിന്‍റെ പരാമർശം.


ലോകത്തിലെ ഏറ്റവും സന്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ലഡു നിർമിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്ന നായിഡുവിന്‍റെ ആരോപണമാണ് വിവാദത്തിനു തുടക്കമിട്ടത്.

ഇതിനുപിന്നാലെ ഗുജറാത്തിലെ നാഷണൽ ഡെയറി ഡെവലപ്മെന്‍റ് ബോർഡിലെ സെന്‍റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡിന്‍റെ (സിഎഎൽഎഫ്) റിപ്പോർട്ട് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഢി പുറത്തുവിടുകയും ചെയ്തു.അതിനിടെ, സംഭവം സുപ്രീംകോടതിയിലേക്കും നീങ്ങുകയാണ്.

ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന, ഹൈന്ദവ ആചാരങ്ങൾ ലംഘിക്കുന്ന സംഭവങ്ങളാണു നടക്കുന്നതെന്നാരോപിച്ച് ഒരു വിശ്വാസി സുപ്രീംകോടതിയിൽ ഹർജി നൽകി. ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ക്ഷേത്രഭരണത്തിലെ വലിയ പിഴവുകളുടെ ലക്ഷണമാണെന്നും ഹിന്ദു ആചാരങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.