പോലീസ് കസ്റ്റഡിയിൽ സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന് ലൈംഗികപീഡനം; പോലീസിനെതിരേ ക്രൈംബ്രാഞ്ച് കേസ്
പോലീസ് കസ്റ്റഡിയിൽ സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിന് ലൈംഗികപീഡനം; പോലീസിനെതിരേ ക്രൈംബ്രാഞ്ച് കേസ്
Saturday, September 21, 2024 3:23 AM IST
ഭുവനേശ്വർ: പോലീസ് കസ്റ്റഡിയിൽ യുവതി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയിൽ പോലീസിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിനാണ് പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലൈംഗികപീഡനമുണ്ടായതായി പരാതി ലഭിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഭുവനേശ്വറിലെ ഭരത്പുർ പോലീസ് സ്റ്റേഷൻ മുൻ ഇൻസ്പെക്ടർ ഇൻ ചാർജ് ദിനകൃഷ്ണ മിശ്ര, സബ് ഇൻസ്പെക്ടർമാരായ ബൈസാലിനി പാണ്ഡ, സലിലമയി സാഹു, സാഗരിക രഥ്, കോണ്‍സ്റ്റബിൾ ബലറാം ഹൻസ്ദ എന്നിവർക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു.

എന്നാൽ, പോലീസിനോട് അപമര്യാദയായി പെരുമാറിയതിനാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നാണു പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, പരാതിനൽകാനെത്തിയ തന്നെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വനിതാ പോലീസ് ഉൾപ്പെടെയുള്ളവർ ഇതിനു കൂട്ടുനിൽക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.


സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുത വധുവിനെ ലൈംഗികമായി ആക്രമിച്ച സംഭവത്തെ ഒഡീഷ മുൻ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീൻ പട്നായിക് ശക്തമായി അപലപിച്ചു. കോടതിയുടെ നിരീക്ഷണത്തിലുള്ള എസ്ഐടി അന്വേഷണവും ജുഡീഷൽ അന്വേഷണവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.