വിദ്യാർഥിനിയുടെ കൊലപാതകം; കർണാടകത്തിൽ ബിജെപിയും കോൺഗ്രസും വാക്പോരിൽ
വിദ്യാർഥിനിയുടെ കൊലപാതകം; കർണാടകത്തിൽ ബിജെപിയും കോൺഗ്രസും വാക്പോരിൽ
Sunday, April 21, 2024 1:35 AM IST
ബംഗളുരു: കര്‍ണാടകത്തില്‍ എംസിഎ വിദ്യാര്‍ഥിനിയെ മുന്‍ സഹപാഠി കുത്തിക്കൊന്ന സംഭവം സിദ്ധരാമയ്യ സർക്കാരിനെതിരേ ആയുധമാക്കി ബിജെപി.

സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിനു തെളിവാണെന്ന് ആരോപിച്ച ബിജെപി സംഭവത്തിനുപിന്നിൽ ലൗ ജിഹാദാണെന്നും വാദിക്കുന്നു. എന്നാൽ സംഭവം മുതലെടുത്ത് ഗവർണർ ഭരണം അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തിരിച്ചടിച്ചു.

ക്രൂരകൃത്യം ചെയ്തയാൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി പലതവണ പെൺകുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും ഇതു നിരസിച്ചതിനെത്തുടര്‍ന്നുള്ള പ്രതികാരമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സർക്കാർ വാദം.

ഹുബ്ബള്ളിയിലെ ബി.വി. ഭൂമിറാഡി കോളജ് ഓഫ് എൻജിനിയറിംഗിലെ എംസിഎ വിദ്യാർഥിനിയായ നേഹ ഹിരേമഠിന്‍റെ കൊലപാതകമാണു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ രാഷ്‌ട്രീയ വിവാദമായി വളർന്നത്.

പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ മുൻ സഹപാഠിയും ബെലഗാവി സ്വദേശിയുമായ ഫയാസ് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതേ കോളജിൽ ബിസിഎ വിദ്യാർഥിയാണു പ്രതി. ധാർവാഡ് കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ നിരഞ്ജൻ ഹിരേമഠിന്‍റെ മകളാണു നേഹ.


ഇതിനിടെ, കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ കാരണമാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയും വിവാദമായി. നേഹയ്ക്കു ഫയാസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആസൂത്രിതമായ കൊലപാതകമാണു നടന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കുടുംബത്തിന്‍റെ ആത്മാഭിമാനം തകർക്കുന്നതാണെന്നും പിതാവ് നിരഞ്ജൻ പറഞ്ഞു.

ഇതിനിടെ, മകൻ ചെയ്ത ക്രൂരകൃത്യത്തെയോർത്തു ലജ്ജിക്കുന്നുവെന്നും നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടേയെന്നും പ്രതി ഫയാസിന്‍റെ അമ്മ മുംതാസ് പറഞ്ഞു. മകൻ ചെയ്ത തെറ്റിൽ നേഹയുടെ കുടുംബത്തോടും കർണാടക ജനതയോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും മുംതാസ് പറഞ്ഞു.

കൊലപാതകത്തിനു പിന്നിൽ ലൗ ജിഹാദാണെന്ന് ധാർവാഡിൽനിന്നുള്ള ലോക്സഭാ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചതോടെ വിഷയം ദേശീയതലത്തിലും ചർച്ചയായി. പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സർക്കാർ കേസന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് വിജയേന്ദ്ര ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.