മൂന്നാറിൽ ഒരിഞ്ച് കയ്യേറാൻ സമ്മതിച്ചിട്ടില്ല: ഉമ്മൻചാണ്ടി
മൂന്നാറിൽ ഒരിഞ്ച് കയ്യേറാൻ സമ്മതിച്ചിട്ടില്ല: ഉമ്മൻചാണ്ടി
Wednesday, March 29, 2017 12:36 PM IST
കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് മൂന്നാറിലെ സർക്കാർ ഭൂമിയിൽ ഒരിഞ്ച് കൈയേറ്റം പോലും നടന്നിട്ടില്ലെന്ന് ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയായപ്പോൾ മൂന്നാറിൽ പോയി വെറുതെ നോക്കിനിൽക്കുക മാത്രമാണ് വി.എസ്. അച്യുതാനന്ദൻ ചെയ്തത്. മൂന്നാറിലെത്തി ഭൂമി ഏറ്റെടുത്തെന്ന് പറഞ്ഞതല്ലാതെ ഇക്കാര്യത്തിൽ കൂടുതലൊന്നും നടന്നിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് കൈയേറ്റം നടന്നെന്ന വിഎസിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കൈയേറിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പഠിച്ച ശേഷം മറുപടി പറയാം. മൂന്നാറുമായി ബന്ധപ്പെട്ട് സമരപരിപാടികൾ നടത്തുന്ന കാര്യം അടുത്തമാസം മൂന്നിനു ചേരുന്ന കെപിസിസി ഉന്നതാധികാരസമിതി ചർച്ചചെയ്യും. എസ്എസ്എൽസി, പ്ലസ് വണ്‍ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയം അതീവ ഗുരുതരമാണ്. സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് ഇതിലുണ്ടായത്. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമോയെന്നതു ബന്ധപ്പെട്ടവർ ആലോചിച്ചു തീരുമാനിക്കണം.


ജനങ്ങൾക്ക് വിശ്വസിക്കാനാവുന്ന വിശദീകരണം ഇതുവരെ ഇക്കാര്യത്തിൽ സർക്കാർ നൽകിയിട്ടില്ല- അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റിനെ ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും നേതൃത്വത്തിന്‍റെ തീരുമാനം എന്തായാലും പൂർണമായി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.