തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
Wednesday, April 24, 2024 2:24 AM IST
കൊച്ചി: തീരദേശ പരിപാലന നിയമലംഘനം ചൂണ്ടിക്കാട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള വിവിധ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. വിവിധ തദ്ദേശസ്ഥാപനങ്ങളും തീരമേഖല പരിപാലന അഥോറിറ്റിയും പുറപ്പെടുവിച്ച ഉത്തരവുകളും നോട്ടീസുകളുമാണ് റദ്ദാക്കിയത്.

2019ലെ പുതിയ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് അധികൃതരുടേതെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് അമിത് റാവലിന്‍റെ ഉത്തരവ്.

മരടിലെ കെജിഎ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.


പുതിയ നിര്‍മാണത്തിന് അനുമതി നിഷേധിച്ചതിനു പുറമെ നിര്‍മാണം പൂര്‍ത്തിയായവ അനധികൃതമാണെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസുകള്‍ നല്‍കിയത്. ഇതിന്‍റെ പേരില്‍ കെട്ടിടനമ്പര്‍ നിഷേധിച്ചതടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട 2019 ജനുവരി 18ലെ വിജ്ഞാപനപ്രകാരം ദൂരപരിധി 200ല്‍നിന്ന് 50 ആയി കുറച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.