ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ച് മോദി
ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ച് മോദി
Sunday, April 28, 2024 12:55 AM IST
കോലാപുർ: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയാൽ അഞ്ചുവർഷംകൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്‌ടിക്കാനാണു മുന്നണി തയാറെടുക്കുന്നത്.

പ്രതിപക്ഷ മുന്നണിക്ക് മൂന്നക്കം അംഗബലം ലഭിക്കില്ല. അതുമല്ലെങ്കിൽ സർക്കാർ രൂപീകരണത്തിന്‍റെ പടിവാതിക്കൽ എത്താൻപോലും കഴിയില്ല- പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ കോലാപുരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേക രാഷ്‌ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കർണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നത്. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവുമാണു പിന്തുണയ്ക്കുന്നത്. എൻഡിഎയുടെ വികസനത്തിന്‍റെ പട്ടികയോട് എതിർക്കാനാകില്ല എന്നറിഞ്ഞതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങൾ മാറ്റുകയാണ്. കോണ്‍ഗ്രസിന്‍റെ അജൻഡ കാഷ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും എന്നതാണ്-മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ഏറെ പ്രിയപ്പെട്ട കക്ഷിയായ ഡിഎംകെ സനാതന ധർമത്തെവരെ അധിക്ഷേപിക്കുന്നു. സാനതനം എന്നാൽ ഡെങ്കിയും മലേറിയയുമാണെന്നാണ് അവർ പറയുന്നത്. ഇവരുടെ തോളോടുതോൾ ചേർന്നാണ് വ്യാജ ശിവസേന നടക്കുന്നത്.

എവിടെയായിരുന്നാലും ഇതു കാണുന്ന ബാലാസാഹേബ് താക്കറേയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും- മോദി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ എൻഡിഎ സഖ്യം 2-0 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയാണ്. മൂന്നാംഘട്ടം ആകുന്പോഴേക്കും ഇന്ത്യ സഖ്യം അപ്രത്യക്ഷമാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.