ലാത്തൂരിൽ വിജയപ്പുലരി കാണാൻ കോൺഗ്രസ്
ലാത്തൂരിൽ വിജയപ്പുലരി കാണാൻ കോൺഗ്രസ്
Sunday, April 28, 2024 12:55 AM IST
ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തിദുർഗമായിരുന്നു മഹാരാഷ്‌ട്രയിലെ ലാത്തൂർ ലോക്സഭാ മണ്ഡലം. 2004ൽ മണ്ഡലം ബിജെപി പിടിച്ചെടുത്തു. 2009ൽ കോൺഗ്രസ് ലാത്തൂർ വീണ്ടെടുത്തു. 2014ലെയും 2019ലെയും മോദിതരംഗത്തിൽ ലാത്തൂർ ബിജെപിക്കൊപ്പം നിന്നു. മറാഠ്‌വാഡ മേഖലയിലെ വരണ്ട ഭൂപ്രദേശമായ ലാത്തൂർ കടുത്ത ജലക്ഷാമം നേരിടുന്നു. കാര്യമായ വ്യവസായങ്ങളൊന്നും ഈ മേഖലയിലില്ല.

2004ൽ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ വീഴ്ത്തിയാണ് മണ്ഡലം ബിജെപി കൈപ്പിടിയിലാക്കിയത്. 1980 മുതൽ 1999 വരെ തുടർച്ചയായി ഏഴു തവണ പാട്ടീൽ സ്വന്തമാക്കിവച്ചിരുന്ന മണ്ഡലമാണിത്. 2009ൽ ലാത്തൂർ പട്ടിജാതി സംവരണമണ്ഡലമായി. സിറ്റിംഗ് എംപി സുധാകർ ശ്രംഗാരെയാണ് ബിജെപി സ്ഥാനാർഥി.

നേത്രരോഗ വിദഗ്ധൻ ഡോ. ശിവാജി കാൽഗെ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നു. മോദിയുടെ ഗാരന്‍റിയിലും ക്ഷേമപദ്ധതികളിലുമാണു ബിജെപി സ്ഥാനാർഥിയുടെ പ്രതീക്ഷ. കോൺഗ്രസ് സ്ഥാനാർഥിയാകട്ടെ, എല്ലാ വിഭാഗക്കാരിലും സ്വീകാര്യനായ ആളാണ്.

ലിംഗായത്ത്, മറാഠ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചാൽ ലാത്തൂരിൽ ബിജെപി ഏറെ പണിപ്പെടേണ്ടിവരുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മനോജ് ജരാങ്കെ ഘടകവും വോട്ടിംഗിനെ സ്വാധീനിക്കാം. ലിംഗായത്ത് വോട്ട് കാൽഗെയും ദളിത് വോട്ട് ശ്രംഗാരെയും വീതിച്ചെടുക്കാനാണു സാധ്യതയെന്നാണു വിലയിരുത്തൽ.

2019ൽ 2.89 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സുധാകർ ശ്രംഗാരെ വിജയിച്ചത്. വഞ്ചിത് ബഹുജൻ അഗാഗി സ്ഥാനാർഥി 1.12 ലക്ഷം വോട്ട് നേടി. ഇത്തവണയും വിബിഎ സ്ഥാനാർഥി മത്സരിക്കുന്നു.

2004ൽ ബിജെപിയിലെ രൂപാതായി പാട്ടീൽ 30,000 വോട്ടിന്‍റെ വ്യത്യാസത്തിലാണ് ശിവരാജ് പാട്ടീലിനെ വീഴ്ത്തിയത്. ഈ പരാജയത്തോടെ പാട്ടീലിന് മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ പ്രസക്തി നഷ്ടമായി. ശിവരാജ് പാട്ടീലിന്‍റെ മരുമകൾ അർച്ചന പാട്ടീൽ ഈയിടെ ബിജെപിയിൽ ചേർന്നു. അർച്ചനയുടെ വരവ് ലാത്തൂരിലും മറാഠ്‌വാഡ മേഖലയിലും പാർട്ടിക്കു ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നു.

ലാത്തൂരിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടു വീതം സീറ്റുകൾ പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസും എൻസിപി(ശരദ് പവാർ)യുമാണ്. ബിജെപിക്കും അജിത് പക്ഷത്തിനും ഓരോ സീറ്റുണ്ട്.

26 വർഷമായി ഐ സർജനായി പ്രവർത്തിക്കുന്ന ഡോ. കാൽഗെയുടെ വിജയത്തിനായി സഖ്യകക്ഷികളായ ശിവസേന(ഉദ്ധവ്)യും എൻസിപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇത്തവണ മണ്ഡലം തിരികെപ്പിടിക്കുമെന്ന ശുഭപ്രതീക്ഷയിലാണു കോൺഗ്രസ്. മേയ് ഏഴിനാണ് ലാത്തൂരിൽ വിധിയെഴുത്ത്.

ലാത്തൂർ ദേശ്മുഖിന്‍റെയും തട്ടകം

മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്‍റെ തട്ടകംകൂടിയാണ് ലാത്തൂർ. ലാത്തൂരിലെ നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ള എംഎൽഎമാരാണ് ദേശ്മുഖിന്‍റെ മക്കളായ അമിതും ധീരജും.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1.21 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ധീരജ് വിജയിച്ചത്. അമിത് മുൻ മന്ത്രിയാണ്. ലാത്തൂർ സിറ്റി, ലാത്തൂർ റൂറൽ മണ്ഡലങ്ങൾ ദേശ്മുഖ് കുടുംബത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.