മാവേലിക്കരയിൽ പ്രവചനം അസാധ്യം
മാവേലിക്കരയിൽ   പ്രവചനം അസാധ്യം
Wednesday, April 24, 2024 1:22 AM IST
സന്ദീപ് സലിം

മാവേലിക്കരയിലെ പോരാട്ടം ഇഞ്ചോടിഞ്ചാണ്. അതിന് ഒരു കാരണമേയുള്ളൂ. വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളെടുക്കുന്നതിൽ മാവേലിക്കരയിലെ വോട്ടർമാർ മടിച്ചിട്ടില്ല എന്നതാണ്. അവർക്കറിയാം നിയമസഭയിലേക്ക് ആരെ ജയിപ്പിക്കണമെന്നും ലോക്സഭയിലേക്ക് ആരെ അയയ്ക്കണമെന്നും.

ലോക്സഭയിലെ സീനിയർ എംപിമാരിലൊരാളും പുതുമുഖവും ഏറ്റുമുട്ടുന്പോൾ ആരു ജയിക്കും എന്നറിയാൻ ഫലം വരുംവരെ കാത്തിരുന്നേ പറ്റൂ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ മൂന്നുതവണയും ഇടതുപക്ഷ സ്ഥാനാർഥികളെയാണു വിജയിപ്പിച്ചത്. എന്നാൽ, ലോക്സഭയിലേക്കു കോണ്‍ഗ്രസിനു ഹാട്രിക് നൽകി. കണക്കുകൾ പ്രകാരം യുഡിഎഫിനു മുൻതൂക്കമുള്ള ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ഈസി വാക്കോവറില്ല.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി പരന്നുകിടക്കുന്ന വിശാലമായ മണ്ഡലമാണു മാവേലിക്കര. കോട്ടയത്തെ ചങ്ങനാശേരിയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കുന്നത്തൂരും കൊട്ടാരക്കരയും പത്തനാപുരവും ചേർന്നതാണു മാവേലിക്കര ലോക്സഭാ മണ്ഡലം.

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിൽ വിജയം ആവർത്തിക്കാൻ കൊടിക്കുന്നിൽ സുരേഷ് തന്നെ ഗോദയിലിറങ്ങുന്പോൾ അട്ടിമറിക്കു കോപ്പുകൂട്ടി യുവപോരാളി സി.എ. അരുണ്‍കുമാറാണു മറുവശത്ത് പടനയിക്കുന്നത്. വൈവിധ്യമായ വിഷയങ്ങളാണു മാവേലിക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നത്.

അതിനു കാരണവും നേരത്തേ സൂചിപ്പിച്ച മൂന്നു ജില്ലകളെ ഉൾക്കൊള്ളുന്നതാണ്. കുട്ടനാടും ഓണാട്ടുകരയും കോട്ടയവും കൊല്ലവും ചേരുന്നതോടെ കൃഷിയുടെ വളർച്ചയും നാശവും പ്രധാന വിഷയങ്ങളാവുന്നു. ഇതിനു പുറമേ വന്യമൃഗശല്യവും തെരഞ്ഞെടുപ്പിൽ ചർച്ചയാവും. നെല്ലും റബറും കശുവണ്ടിയും തെരഞ്ഞെടുപ്പു ചർച്ചയെ ചൂടേറ്റുന്ന വിഷയങ്ങളാണ്.

കൂടെയുണ്ട് കൊടിക്കുന്നിൽ

കഴിഞ്ഞതവണത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ വിജയം കൈപ്പിടിയിലൊതുക്കുമെന്ന അവകാശവാദമാണു യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തുന്നത്. കൊടിക്കുന്നിലിന്‍റെ പേരല്ലാതെ മാവേലിക്കരയിൽ മറ്റൊരു പേര് കോണ്‍ഗ്രസിൽനിന്ന് ഉയർന്നുവന്നില്ല. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ നടപ്പാക്കിയ വികസന കാര്യങ്ങൾ ഉയർത്തിക്കാട്ടിയണു കൊടിക്കുന്നിൽ സമ്മതിദായകരെ സമീപിക്കുന്നത്.

മാവേലിക്കര റെയിൽവേ സ്റ്റേഷൻ വികസനവും മറ്റും ഉയർത്തിക്കാട്ടിയാണു കൊടിക്കുന്നിലിന്‍റെ പ്രചാരണം. എംപിയായ ശേഷം മണ്ഡലത്തിൽ ഇല്ലായിരുന്നുവെന്ന എതിർപക്ഷത്തിന്‍റെ ആരോപണത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ ‘കൂടെയുണ്ട് കൊടിക്കുന്നിൽ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇപ്രാവശ്യം കൊടിക്കുന്നിലും സംഘവും പ്രചാരണതന്ത്രം മെനഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയ മുതൽ നാൽക്കവലകളിലെ ഫ്ളക്സിലും പോസ്റ്ററിലുംവരെ ഈ പരസ്യവാചകം സ്ഥാനം പിടിച്ചിട്ടുണ്ട്.

റെയിൽവേ വികസനത്തിൽ കേരളത്തിലെ ഒരു മണ്ഡലത്തിനും അവകാശപ്പെടാനാവാത്ത വിധം സമാനതകളില്ലാത്ത പ്രവർത്തനമാണു മാവേലിക്കരയിൽ നടത്തിയിട്ടുള്ളതെന്നാണു കൊടിക്കുന്നിൽ പറയുന്നത്.

ചെങ്ങന്നൂരിലെയും മാവേലിക്കരയിലെയും റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ തന്‍റെ അവകാശവാദങ്ങൾ സത്യമാണെന്നു ബോധ്യപ്പെടുമെന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നത്. മണ്ഡലത്തിലാകെയുള്ള പരിചയവും ബന്ധങ്ങളും തനിയെ ഉണ്ടായതല്ലെന്നും ജനങ്ങളോടൊപ്പം നടന്ന് അവരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും നേരിട്ട് ഇടപെട്ടതിലൂടെ ഉണ്ടാക്കിയെടുത്താണെന്നും അഭിമാനത്തോടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാർ ജനജീവിതം ദുസ്സഹമാക്കിയ രാജ്യത്തു കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതു കാലത്തിന്‍റ ആവശ്യമാണ്. അക്കാര്യത്തിൽ കേരളമാണ് ഇന്ത്യക്കു വഴികാട്ടേണ്ടതെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ദുർഭരണമാണു നടത്തുന്നതെന്നും അഴിമതി കേരളത്തെ തകർത്തതായും അദ്ദേഹം ആരോപിച്ചു.


യുവത്വത്തിന്‍റെ പ്രസരിപ്പിൽ അരുണ്‍കുമാർ

മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾക്കു മൂന്നു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാൾക്കു പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നുള്ള വിമർശനമുയർത്തിയാണു പുതുമുഖമായ സി എ അരുണ്‍കുമാർ കൊടിക്കുന്നിലിനെ നേരിടുന്നത്. മാവേലിക്കരയുടെ മാറ്റത്തിനു യുവാക്കൾ വരണമെന്നതാണ് അരുണ്‍കുമാറും ഇടതുപക്ഷവും മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. മാവേലിക്കരയിലെ ജനങ്ങൾ സ്ഥിരം മുഖംകണ്ടു മടുത്തുവെന്നും പുതുമുഖമെന്ന നിലയിൽ തനിക്കു മണ്ഡലത്തിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

പത്താംതവണ മത്സരത്തിനിറങ്ങിയ സ്ഥാനാർഥി മറ്റൊരാൾക്ക് അവസരം നൽകാതെ വീണ്ടും മത്സരിക്കുന്നതു യുവാക്കളോടു കാട്ടുന്ന വഞ്ചനയാണെന്നും അക്കാരണത്താൽത്തന്നെ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർഥിക്കുന്നു. കഴിഞ്ഞ തവണത്തെ നഷ്ടം നികത്തി മണ്ഡലം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് അരുണ്‍കുമാറിനു മുന്നിലുള്ളത്. മണ്ഡലത്തിൽ കഴിഞ്ഞ തവണയേറ്റ പരാജയം ഇത്തവണ ഉണ്ടാകില്ലെന്നും വൻമുന്നേറ്റമുണ്ടാകുമെന്നും എൽഡിഎഫ് ക്യാന്പും അവകാശപ്പെടുന്നു.

പുതിയ മുഖമാണെങ്കിലും കർഷക ജാഥയടക്കമുള്ള വിവിധ പരിപാടികളിലൂടെ അരുണ്‍കുമാറിനെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്താൻ നേതൃത്വത്തിനായെന്നും ഈ പരിചയപ്പെടുത്തൽ അനുകൂലമാകുമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി കണക്കുകൂട്ടുന്നു.

കേന്ദ്രമന്ത്രി വരെയായിരുന്ന കൊടിക്കുന്നിൽ സുരേഷിന് അക്കാലത്തെന്നല്ല ഒരു കാലത്തും റോഡ്, റെയിൽവേ വികസനത്തിന് ഒരു രൂപപോലും കേന്ദ്രത്തിൽനിന്നു നേടിയെടുക്കാനോ പരന്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കാനോ സാധിച്ചിട്ടില്ലെന്ന് അരുണ്‍കുമാർ കണക്കു നിരത്തി ആരോപിക്കുന്നു.

വെള്ളപ്പൊക്കവും കോവിഡും മൂലം നമ്മുടെ സാന്പത്തിക, തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലായപ്പോൾ സൗജന്യറേഷനും ഭക്ഷ്യക്കിറ്റും നൽകി നാടിനെ കാത്ത ഭരണകൂടമാണു കേരളത്തിലേതെന്നും ദേശീയപാതയുൾപ്പെടെ മുൻ ഉമ്മൻ ചാണ്ടി സർക്കാർ അസാധ്യമെന്നു കരുതിയ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞ സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ തനിക്കു വോട്ടായി മാറുമെന്നും അരുണ്‍കുമാർ പറഞ്ഞു. ആനുകൂല്യങ്ങൾ നിഷേധിച്ചും കള്ളക്കേസുകൾ ചമച്ചും സംസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരായ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ ഗാരന്‍റി

കോണ്‍ഗ്രസിൽനിന്നു മറുകണ്ടംചാടി എൻഡിഎക്കൊപ്പം ചേർന്ന ബൈജു കലാശാലയും മണ്ഡലത്തിൽ മത്സരരംഗത്തുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി മാവേലിക്കര മണ്ഡലത്തിൽ മത്സരിച്ചതും ബൈജു കലാശാലയാണ്. ബൈജു കലാശാലയ്ക്കു സീറ്റ് നൽകുക വഴി കോണ്‍ഗ്രസിന്‍റെ പരന്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് എൻഡിഎ മുന്നണി ലക്ഷ്യമിടുന്നതെന്നു വ്യക്തം.

മാവേലിക്കരയിൽ മാറ്റത്തിന്‍റെ കാറ്റ് ദൃശ്യമാണെന്നും അതു മോദിയുടെ ഗാരന്‍റിയിലുള്ള ജനങ്ങളുടെ വിശ്വാസമാണെന്നും എൻഡിഎ നേതൃത്വം പറയുന്നു. മോദിയുടെ ഗാരന്‍റിയിലാണ് എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ പ്രചാരണം. ഭരണവിരുദ്ധ വികാരം, ക്ഷേമ പെൻഷന്‍റെ കാലതാമസം, പൗരത്വ ബിൽ, മണ്ഡലത്തിന്‍റെ വികസനം എന്നിവയും പ്രചാരണ വിഷയമായി എൻഡിഎ ഉയർത്തിക്കാട്ടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.