രാഹുൽ നെഹ്റുവിന്‍റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
രാഹുൽ നെഹ്റുവിന്‍റെ  കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
Wednesday, April 24, 2024 1:22 AM IST
പാലക്കാട്: വോട്ടെടുപ്പിനു ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സിപിഎമ്മിനെ വെട്ടിലാക്കി സിപിഎം എംഎൽഎ പി.വി. അൻവറിന്‍റെ വിവാദ പ്രസംഗം. രാഹുൽ ഗാന്ധി നെഹ്റുവിന്‍റെ കൊച്ചുമകനാണോ എന്നു സംശയമുണ്ടെന്നും അതറിയാൻ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവറിന്‍റെ വിവാദപരാമർശം.

എടത്തനാട്ടുകരയിൽ പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവന്‍റെ തെരഞ്ഞെടുപ്പുറാലി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു വിവാദപ്രസംഗം. പിണറായി വിജയനെതിരേ വിമർശനമുയർത്തിയതിനാണ് അൻവർ രാഹുലിനെതിരേ തിരിഞ്ഞത്.

പി.വി. അന്‍വറിന്‍റെ പ്രസംഗം ഇങ്ങനെ...

ഗാന്ധിയെന്ന പേരുപോലും കൂട്ടിച്ചേര്‍ത്തു പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല.


രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്കു കാര്യങ്ങളെത്തിയിരിക്കുകയാണ്. അൻവറിന്‍റെ പരാമർശങ്ങൾക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനെതിരേ രംഗത്തെത്തി. വിവാദപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ മലപ്പുറംഡിസിസി തീരുമാനിച്ചു. പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനകളോ വ്യക്തിഅധിക്ഷേപങ്ങളോ ഇതുവരെ ഉണ്ടായിരുന്നില്ല.

രാഷ്‌ട്രീയം പറഞ്ഞ് വികസനം ചർച്ചചെയ്തുകൊണ്ടായിരുന്നു മൂന്നു മുന്നണികളുടെയും പ്രചാരണം. വോട്ടെടുപ്പിനു മണിക്കൂറുകൾ ബാക്കിനില്‍ക്കേയാണ് അൻവറിന്‍റെ വിവാദപ്രസംഗം. ഇതിനോട് എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവൻ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.