കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി
കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി
Wednesday, April 24, 2024 1:22 AM IST
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

കേസില്‍പ്പെട്ട പ്രധാനികള്‍ സുരേന്ദ്രനുമായി ബന്ധപ്പെട്ടിരുന്നുവെന്നതിന് തെളിവുകളുണ്ട്. പ്രതിയാകേണ്ട സുരേന്ദ്രനെ രക്ഷിക്കാനാണു സാക്ഷിയാക്കി മാറ്റിയിരിക്കുന്നതെന്നും ആം ആദ്മി സംസ്ഥാന അധ്യക്ഷന്‍ വിനോദ് മാത്യു വില്‍സന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് കൊടകരയില്‍ 3.5 കോടിയുടെ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. ആലപ്പുഴയിലെ ബിജെപിയുടെ ട്രഷറര്‍ക്ക് കൊണ്ടുവന്ന പണമായിരുന്നു അത്. പണം എത്തിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിലും പിന്നീട് പണം കവര്‍ച്ച ചെയ്യപ്പെട്ടശേഷവും കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കെടുത്തിരുന്നുവെന്നും എഎപി ആരോപിച്ചു.


പോലീസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇഡി ആദായനികുതി വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ഏജന്‍സികള്‍ തുടരന്വേഷണം നടത്തണമെന്നും പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു പണമിടപാട് നടന്നിട്ടില്ല എന്ന വിചിത്രമായ നിലപാടാണ് ഇഡിയും ആദായനികുതി വകുപ്പും സ്വീകരിച്ചതെന്നും വിനോദ് പറഞ്ഞു.

പാര്‍ട്ടി ഭാരവാഹികളായ ഡോ. സെലിന്‍ ഫിലിപ്പ്, നവീന്‍ജി നാദാമണി, എ.അരുണ്‍, ഷക്കീര്‍ അലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.