യുഡിഎഫ് 20 സീറ്റിലും വിജയിക്കും
യുഡിഎഫ് 20 സീറ്റിലും വിജയിക്കും
Tuesday, April 23, 2024 3:52 AM IST
ജയ്സ് വാട്ടപ്പിള്ളി

കേന്ദ്ര-സംസ്ഥാന ഭരണം എങ്ങനെ വിലയിരുത്തുന്നു?

=മോദിഗാരന്‍റി വെറും മുദ്രാവാക്യം മാത്രമായി മാറി. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് മോദിയുടെ ശ്രമം. ബിജെപി ഭരണത്തിൻകീഴിൽ കോർപറേറ്റുകൾ തഴച്ചുവളരുകയും സാധാരണക്കാർ കൂടുതൽ ദുരിതത്തിലാവുകയും ചെയ്തു. സംസ്ഥാന സർക്കാരാകട്ടെ ജനകീയ പ്രശ്നങ്ങൾ അവഗണിക്കുന്നു. വാഗ്ദാനലംഘനങ്ങളുടെ നീണ്ടനിരയാണ് ഇവിടെയുള്ളത്. റബർ വില കിലോയ്ക്ക് 250 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതു തോമസ് ചാഴികാടൻ നവകേരള സദസിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചാഴികാടന്‍റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. കേരള കോണ്‍ഗ്രസ്-എമ്മിന് ഈ ഭരണത്തിൽ യാതൊരു സ്വാധീനവുമില്ലെന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമായത്.

ഇന്ത്യ മുന്നണിയുടെ പ്രസക്തി?

=ചില മേഖലകളിൽ ദുർബലമാണെങ്കിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണി ശക്തമാണ്. മാറ്റം അനിവാര്യമാണെന്നു ചിന്തിക്കുന്ന ജനങ്ങളാണ് രാജ്യത്തുള്ളത്. ഇത് ഇന്ത്യ മുന്നണിക്കു പ്രതീക്ഷ നൽകുന്നു. പൗരത്വനിയമ ഭേദഗതി രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന ചിന്തയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരം നടപടികൾ ഇന്ത്യ മുന്നണിക്കു ഗുണം ചെയ്യും.

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം?

=യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തിയത്. ഇതു മറ്റൊരാൾക്കുവേണ്ടിയാണെന്ന പരാമർശം ബാലിശവും മറുപടി അർഹിക്കാത്തതുമാണ്. കേരള കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന കോട്ടയത്ത് യുഡിഎഫിലെ ഫ്രാൻസിസ് ജോർജ് വിജയിക്കും.

ഇന്ത്യ മുന്നണി ജയിച്ചാൽ കോണ്‍ഗ്രസിന്‍റേതല്ലാത്ത പ്രധാനമന്ത്രിയുണ്ടാവുക അസാധ്യമാണ്. ഈ യാഥാർഥ്യം അംഗീകരിക്കാൻ എൽഡിഎഫ് തയാറാകണം. നരേന്ദ്ര മോദിയെക്കാൾ ശത്രുവായി രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യാഥാർഥ്യബോധത്തോടെയുള്ള സമീപനമല്ലിത്. തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ്-എൻഡിഎ കൂട്ടുകെട്ട് സംബന്ധിച്ച് സംശയിക്കത്തക്ക സാഹചര്യമാണുള്ളത്.


വിലക്കയറ്റം?

=സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാണ്. ഫലപ്രദമായ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സപ്ലൈകോ കാലിയാണ്. നേരത്തെ 13 സബ്സിഡി ഐറ്റങ്ങളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ രണ്ടോ മൂന്നോ ഇനങ്ങൾ മാത്രമാണുള്ളത്. ഇതു സാധാരണക്കാരെ ദുരിതത്തിലാക്കി. ഏപ്രിൽ ഒന്നു മുതൽ പല ഉത്പന്നങ്ങൾക്കും വില കൂട്ടി.

സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി?

=കേന്ദ്രസർക്കാർ സഹായിക്കാത്തതിനാലാണ് കേരളം സാന്പത്തിക പ്രതിസന്ധിയിലായതെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. എന്നാൽ, ചെലവഴിച്ച പണത്തിന്‍റെ ശരിയായ കണക്ക് കേന്ദ്രം ചോദിച്ചിട്ട് ഇനിയും നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ആക്ഷേപത്തിനു ശരിയായ മറുപടി പറയാൻ ഇനിയും കഴിഞ്ഞിട്ടില്ല.സർക്കാരിനു ലഭിക്കേണ്ട വരുമാനം കൃത്യമായി പിരിച്ചെടുക്കാൻ കഴിയുന്നില്ല. ലഭിക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കാത്തതു മൂലം ഒട്ടേറെ അഴിമതിയും നടക്കുന്നുണ്ട്.

നവകേരള സദസ് സ്വാധീനിക്കുമോ?

=ഉമ്മൻ ചാണ്ടിയുടെ ജനസന്പർക്ക പരിപാടിയിൽ എല്ലാവരിൽനിന്നു പരാതികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണുമായിരുന്നു. എന്നാൽ, ജനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത രീതിയിലാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ഇതുവഴി ജനങ്ങൾക്കു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.