ചരക്കു വാഹന പണിമുടക്ക് ഇന്നു മുതൽ
ചരക്കു വാഹന പണിമുടക്ക്  ഇന്നു മുതൽ
Wednesday, March 29, 2017 1:08 PM IST
കൊച്ചി: കോ-ഓർഡിനേഷൻ ഓഫ് മോട്ടോർ ട്രാൻസ്പോർട്ട് വെഹിക്കിൾസ് ഓർഗനൈസേഷൻസിന്‍റെ (സിഎംഒ) നേതൃത്വത്തിൽ സംസ്ഥാനത്തെ ചരക്കുവാഹനങ്ങൾ ഇന്നു മുതൽ അനിശ്ചിതകാല പണിമുടക്കിൽ. ലോറികൾ, മിനിലോറികൾ, ടിപ്പറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നർ ലോറികൾ, ഗ്യാസ് സിലിണ്ടർ കാര്യേജ് ലോറികൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചരക്കുവാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കും.

ഇൻഷ്വറൻസ് പ്രീമിയം നിരക്ക് വർധിപ്പിച്ച നടപടി പിൻവലിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക തുട ങ്ങിയവയാണ് ആവശ്യങ്ങൾ.


സ്പീഡ് ഗവർണർ നിയമം പിൻവലിക്കുക, ടോൾ നിരക്കിലെ ക്രമാതീതവർധനയും പിരിവും അവസാനിപ്പിക്കുക, ആർടി ഓഫീസുകളിലെ ഫീസ് വർധനകൾ പിൻവലിക്കുക, നിർമാണ വസ്തുക്കളായ മണൽ, ചെങ്കല്ല്, വെട്ടുകല്ല്, കരിങ്കല്ല്, ചുവന്ന മണ്ണ് എന്നിവയ്ക്കു കടത്തുപാസ് അനുവദിക്കുന്നതിനുള്ള സമഗ്രനിയമം നടപ്പിൽവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.