കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
Thursday, March 28, 2024 1:52 AM IST
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം ആളിക്കത്തിച്ച ബിജെപി തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിച്ചതിനെതിരേ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.

കഴിഞ്ഞദിവസം ആലത്തൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ടി.എന്‍. സരസുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ സഹകരണ ബാങ്ക് തട്ടിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു.

സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് കാര്യമായ പ്രചാരണം നടത്താതെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും പിന്നിലേക്ക് പോയതിന്‍റെ കാരണം സിപിഎമ്മുമായുള്ള അന്തര്‍ധാരയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു തിരിച്ചടിയായാണ് പ്രധാനമന്ത്രിതന്നെ ഈ വിഷയം പറഞ്ഞത്. പക്ഷേ ഇക്കാര്യം സുരേഷ് ഗോപിയോട് പറയാതെ ആലത്തൂര്‍ സ്ഥാനാര്‍ഥിയോടു പറഞ്ഞതിന്‍റെ കാരണവും വ്യക്തമല്ല.

കരുവന്നൂര്‍ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി പദയാത്ര വരെ നടത്തിയിട്ടും ഇപ്പോൾ ഈ വിഷയം കാര്യമായി സംസാരിക്കാതെ ഒഴിഞ്ഞുമാറുന്നതില്‍ ജനങ്ങൾക്കിടയിലും സംശയം ഉയരുന്നുണ്ട്.


കരുവന്നൂര്‍ വിഷയം ഇടതുസ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനും തിരിച്ചടിയാവും. വിഷയത്തില്‍ സിപിഐ നേതൃത്വവും സുനില്‍കുമാറും ഇടപെട്ടില്ലെന്നതു ചര്‍ച്ചയായിട്ടുണ്ട്. ഇടത് അനുയായികള്‍തന്നെ സിപിഐയുടെ നിലപാടില്‍ പരസ്യമായി രംഗത്തുവന്നു.

ഇത്രയും വലിയ പ്രശ്‌നം വന്നപ്പോള്‍ ഇടപെടാതെ മാറിനിന്നതിലാണ് സിപിഐ അണികള്‍ക്ക് എതിര്‍പ്പ്. വോട്ടിംഗില്‍ ഇതു ബാധിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസും കരുവന്നൂര്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നില്ലെന്നതാണ് വിരോധാഭാസം. സിപിഎം-ബിജെപി അന്തര്‍ധാര ആരോപിക്കുമ്പോഴും ഇത്തരം വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ സാധിക്കാത്തത് വീഴ്ച തന്നെയാണെന്ന് കോൺഗ്രസ് നേതാക്കൾക്കും അഭിപ്രായമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.